ആസാദിന്റെ അടുത്തേക്ക് വന്നിട്ട് ആസാദിന്റെ കണ്ണുകളിലേക്ക് അബൂബക്കർ ഉറ്റുനോക്കി…………..
അബൂബക്കറിന്റെ കണ്ണിനെ പോലും നേരിടാനാവാതെ ആസാദ് നിലത്തേക്ക് നോക്കി നിന്നു…………….
“എനിക്ക് എതിരെ നിൽക്കുന്നവൻ എന്റെ ശത്രു ആണ് ആസാദ്……….. അതെന്റെ മകനാണെങ്കിൽ പോലും…………..”………….അബൂബക്കർ ആസാദിന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു…………..
അബൂബക്കറിന്റെ വാക്കുകൾ ആസാദിന്റെ ഭയം ഇരട്ടിയാക്കി…………..
“ശത്രുവിനെ എങ്ങനെ സ്വീകരിക്കണം എന്നെനിക്കറിയാം ആസാദ്…………മറ്റാരേക്കാളും…………..”…………അബൂബക്കർ പറഞ്ഞു…………..
“അവർക്ക് ആതിഥ്യം അരുളുന്നതിൽ ഞാൻ പണ്ടേ മിടുക്കനാണ്…………..”…………..അബൂബക്കർ ആസാദിനോട് പറഞ്ഞു………….
ആ വാക്കുകൾ ആസാദിൽ പേമാരി സൃഷ്ടിച്ചു………….പുറത്ത് ശക്തിയായ പെയ്യുന്ന മഴയുടെ ഒരു കോടി ഇരട്ടിക്ക് മേൽ അത് വന്നേക്കാം…………….
അബൂബക്കർ തന്റെ വാക്കുകളിലൂടെ തന്നോട് സൂചിപ്പിച്ചത്…………..അത് ആസാദിനെ വല്ലാതെ ഭയപ്പെടുത്തി……………
ഭയം ആസാദിനെ കീഴടക്കി…………ആസാദ് വിയർപ്പിൽ മുങ്ങിപ്പോയി…………….
അബൂബക്കർ ഒന്നുകൂടെ ആസാദിനെ നോക്കിയിട്ട് പുറത്തേക്ക് നടന്നു…………
ഒരു കൊടുങ്കാറ്റ് വന്നുപോയതിന്റെ ആശ്വാസത്തിൽ ആസാദ് ഇരുന്നു……………
അബൂബക്കർ വരുന്നത് കണ്ടിട്ട് അബൂദ് കാറിന്റെ വാതിൽ തുറന്നു…………
അബൂബക്കർ കാറിൽ കയറി……………
ആ കറുത്ത അംബാസിഡർ ബദൂർ മൻസിലിന് പുറത്തേക്ക് പാഞ്ഞു……………
കാറിന്റെ ജനലിലൂടെ പുറത്തെ മഴയിലേക്ക് നോക്കുമ്പോഴും ഒരു പേര് മാത്രം അബൂബക്കറിനുള്ളിൽ മുഴങ്ങികേട്ടു……………
സമർ…………സമർ അലി ഖുറേഷി………………
■■■■■■■■■■■■■■■■■■■■■■■■■■■■
ഇതിനിടയിൽ ഞങ്ങളുടെ എക്സാമും വൊക്കേഷനും വന്നെത്തി………….
വൊക്കേഷന് ഞാൻ വീട്ടിലേക്ക് പോകും എന്ന് പറഞ്ഞപ്പോൾ സമറിന്റെ മുഖം വാടി…………..അവൻ തല കുമ്പിട്ടിരുന്നു………..
അത് കുഞ്ഞുട്ടൻ കണ്ടു……………
“എന്നാ ഇവനെകൂടി കൊണ്ടുപോയ്‌ക്കോ…………..”………..കുഞ്ഞുട്ടൻ എന്നെ ചൂണ്ടിക്കൊണ്ട് പറഞ്ഞു………..
സമർ തലയുയർത്തി ഷാഹിയെയും കുഞ്ഞുട്ടനെയും നോക്കി………….
ഷാഹി അത്ഭുതത്തോടെ സമറിനെ നോക്കി………..
“വരുമോ………..എന്റെ നാട്ടിലേക്ക്…………”……….അവൾ സമറിനോട് ചോദിച്ചു…………..
“അപ്പൊ ഇവനെ ആരാ നോക്കുക………..”……….സമർ കുഞ്ഞുട്ടനെ നോക്കി ചോദിച്ചു…………….
“പിന്നെ ഞാൻ ഇവിടെ പെറ്റുകിടക്കുക അല്ലേ……….. നിങ്ങൾ പോകാനാവുമ്പോഴേക്കും ഞാൻ റെഡി ആകും…………”………..കുഞ്ഞുട്ടൻ പറഞ്ഞു………….
“ഇപ്പൊ ഓക്കേ ആണോ………..”………ഷാഹി എന്നോട് ചോദിച്ചു……..
“നിന്റെ വീട്ടുകാർ സമ്മതിക്കുമോ………..”…………..സമർ അവളോട്