“ഹാ.. നീ എപ്പോ വന്നു?”
“ഞാൻ ഇച്ചിരി നേരമായി വന്നിട്ട് അച്ഛാ..”
ഭക്ഷണം കഴിച്ചോണ്ട് അച്ഛൻ, “എടാ..നീ നാളെ തെക്കേടത്ത് രാഘവൻ്റെ മോൾടെ കല്ല്യണത്തിന് പോണം, കല്ല്യാണം മറ്റന്നളാണ്, നീ നാളെ പോയി ഒന്ന് തല കാണിചേച്ചും ഇങ്ങു പോരെ. എനിക്ക് നാളെ കരയോഗത്തിൻ്റെ ഒരു മീറ്റിംഗ് ഉണ്ട്.”
“ഓകെ അച്ഛാ..ഞാൻ പോയിക്കോളം.” ജോലിയും കൂലിയും ഇല്ലാത്ത ഓരോ ചെറുപ്പാക്കാരുടേയും അവസ്ഥ ഇത് തന്നെ!
അങ്ങനെ ഞങൾ ഭക്ഷണം കഴിച്ച് ഞാൻ നേരെ റൂമിലേക്ക് പോയി. മഴക്കാലം അയതൊണ്ട് ഇവിടെ തൊട്ടാലും തണുപ്പാണ്, പോരാത്തതിന് ഒരു നാടൻ പ്രദേശമാണ് എൻ്റേത്, നല്ല പച്ചപ്പ് നിറഞ്ഞ തോടും കുളവും അമ്പലവും വയലും അങ്ങനെ.. എന്നാൽ ടൗൺ ആണെങ്കിൽ തൊട്ടടുത്തും ആണ് ഒരു 5km.
വീടാണെങ്കിൽ വലിയ മുറ്റവും നിറയെ മാവും പ്ലാവും പിന്നെ ചുറ്റും 62 ഏക്കർ കവുങ്ങും തെങ്ങും. സൈഡിലൈ ഒരു ആലയും, 3 പശുവും 2 കന്നുകുട്ടികളും. ഇതാണ് എൻ്റെ സാമ്രാജ്യം. ഞാൻ മുകളിലാണ് കിടക്കാറ്.. നല്ല തണുപ്പയതുകൊണ്ട് കിടക്കയും തണുത്ത് വിറങ്ങലിച്ച് ഇരിക്കുകയ. ഞാൻ എൻ്റെ പുതപ്പ് തലകീഴെ മൂടി ആ തണുപ്പസ്വത്തിച്ച് കിടന്നത്തെ ഓർമയുള്ളൂ.. അപ്പോഴേക്കും നേരം വെളുത്തു.
ഞാൻ എഴുന്നേൽകുമ്പോഴേക്കും ഓമനേച്ചി പാലും കറന്ന് പത്രം കൊലയിൽ വെച്ച് പോയായിരുന്നു. എൻ്റെ മനസ്സിൽ ഒരു നിരാശ പോലെ, “ശയെ.. എന്നത്തേയും പോലെ ഇന്ന് കണി കിട്ടിയില്ലാലോ..” ഞാൻ എന്നെ തന്നെ ശപിച്ചു.
രാവിലെ തന്നെ ഓമനേച്ചിയെ ആ ബ്ലൗസും മുണ്ടും ഒരു തോർത്തും ഇട്ട് കാണുമ്പോൾ ഉള്ള ആ ഒരു സുഖം ഉണ്ടല്ലോ.. അത് പറഞ്ഞറിയിക്കാൻ ആവില്ല.