നാക്കിൻ തുമ്പ് വരെ ഉണ്ടെങ്കിലും പേര് രഘുദാസിന് ഓർമ്മ വന്നില്ല…
വേറെ നിവൃത്തിയില്ലാതെ രലു സുബൈർ കുട്ടിയെ വിളിച്ചു
‘ എന്താടാ…. ഇത്ര അർജന്റ്…?’
സുബെർ ചോദിച്ചു
‘ നിന്റെ അടുത്തെങ്ങാൻ ആരേലും ഉണ്ടോ…?’
മറ്റാരും അറിയാതിരിക്കാൻ രഘുദാസിന്റെ കരുതൽ
‘ അടുത്തെങ്ങും ആരുമില്ല… എന്നാലും ഞാൻ തൊടിയിൽ ഇറങ്ങാം…. എന്ത് പറ്റീടാ…?’
‘ എടാ എനിക്കങ്ങ് വല്ലാതെ. എനിക്കിന്ന് ഒന്ന് കളിക്കണം..’
‘ എന്തുണ്ടായെടാ….. ഇപ്പോൾ ഒരു ഒരു തോന്നലിന് …?’
ചിരിച്ച് കൊണ്ട് സുബൈർ ചോദിച്ചു
‘ രാവിലെ മുതൽ വല്ലാതെ വെട്ടി വെട്ടി നിക്കു വാടാ… കളിച്ചില്ലെങ്കിൽ ചാവും ഞാൻ. നിന്റെ ഒരു ഫ്രണ്ടില്ലേ.. ഒരു പിമ്പ്…. ? അവന്റെ നമ്പരൊന്ന് താ…’
‘ അത്ര കണ്ട് സ്ഥിതി മോശമാണെങ്കിൽ തല്ക്കാലം പിടിച്ച് കളയെടാ… നാളെ ഞാനങ്ങ് വന്നോട്ടെ…!’
‘ മൈരേ…. കൊണ സാരം പറയാതെ നമ്പർ ഉണ്ടെങ്കിൽ താ..’
‘ ചൂടാവാതെ ടാ…. പരിചയമില്ലാത്ത നീ വിളിച്ചാൽ ഒന്നാമതവൻ ഫോണെടുക്കില്ല… ഇനി അഥവാ എടുത്താലും കളിപ്പീരാണ് എന്നല്ലേ വിചാരിക്കൂ… നീ ചത്തുപോന്ന കേസല്ലേ… അവനെ വിളിച്ച് ഞാൻ കാര്യം പറഞ്ഞ് നിന്നെ വിളിക്കാൻ പറയാം .. എന്താടാ മൈരെ…. പോരെ…?’
‘ മതിയെടാ… സന്തോഷമായി….’
പത്ത് മിനിട്ട് തികയും മുമ്പേ രഘു ദാസിന്റെ ഫോണിൽ കലൂരിലെ വരുണന്റെ വിളിയെത്തി
‘ സാറിനെ അറിയാം എനിക്ക്… സുബൈർ സാറിന്റെ കൂടെ വന്ന് കണ്ടിട്ടുണ്ട്.. ‘
വരുണൻ പറഞ്ഞു
‘ അതെ… കാര്യം സുബൈർ പറഞ്ഞു കാണുമല്ലോ.. ?