ഡെയ്‌സിയുടെ കുമ്പസാരം 1

Posted by

അപ്പുറത്തെ വീട്ടിലെ സ്ത്രീ വേലിക്കൽ നിന്നു വിളിച്ചപ്പോൾ അന്നമ്മ അങ്ങോട്ട് പോയി. ഈ സമയം ഹാജ്യാര് ഉമ്മറത്ത് തന്നെ നിക്കുവായിരുന്ന ഡൈസിയോട് പറഞ്ഞു ‘ഞമ്മക്ക്  രണ്ടാലൊന്നു അറിയണം. ഫോൺ വിളിച്ച ഇജ്ജ് എടുക്കില്ല. ഇന്ന് രാത്രി ചേടത്തി പള്ളിയിൽ പോവുമ്പോ ഇജ്ജ് പോണ്ട. ഇന്ന് ഞമ്മള് വരും അടുക്കള വാതിൽ തുറന്നിട്ടു ഇജ്ജ് ഞമ്മക്ക് മണിയറ ഒരുകീലെങ്കില് അന്റെ ജീവിതം ഞാല് കുട്ടിച്ചോറാക്കും.’ അയാൾ അത് പറഞ്ഞു കഴിയുമ്പോൾ അന്നമ്മ തിരിച്ചു വന്നു. ഹാജ്യാര് കുറച്ചു നേരം കൂടി ഇരുന്നിട്ട് പോയി. ഡെയ്സി എന്ത് ചെയ്യണം എന്നറിയാതെ വിതുമ്പി കരയാൻ തുടങ്ങി , മുറി അടച്ചിട്ടു. കുറെ കരഞ്ഞ ശേഷം അവൾ കണ്ണ് തുടച്ചു ഫോൺ എടുത്തു ഹാജിയാരുടെ നമ്പർ കറക്കി. അങ്ങേ തലക്കൽ ഹാജിയാരുടെ ശബ്ദം മുഴങ്ങി കേട്ടു. ‘ ഞാൻ വരാം, പക്ഷെ ഒറ്റ തവണ. ദയവു ചെയ്തു എന്റെ ജീവിതം നശിപ്പിക്കരുത്. അവൾ വിതുമ്പി. ”അന്നേ ഞമ്മള് ഒരിക്കലും ദ്രോഹിക്കില്ല പെണ്ണെ. ഇജ്ജ് ഞമ്മുടെ മരുമോളെ പോലെ തന്നെ ആണ്. പക്ഷെ ഇജ്ജുമായിട്ടു ഇണചേരാൻ അത്ര കൊതിച്ചു പോയി പൊന്നെ’. ഹാജ്യാര് പറഞ്ഞു നിർത്തി. ‘ ഞാൻ പള്ളിയിൽ പോവും പക്ഷെ, പെട്ടന്ന് ഇറങ്ങും തലവേദന എന്നോ മറ്റോ പറഞ്ഞു. പോയില്ലേൽ അമ്മച്ചി സംശയിച്ചാലോ? ഡെയ്സി അയാളോട് പറഞ്ഞു. ‘ അന്റെ ഇഷ്ടം’ അയാൾ ഫോൺ കട്ട് ചെയ്തു. പിന്നീടുള്ള മണിക്കൂറുകൾ ഡെയ്സിക്ക് വീർപ്പുമുട്ടലിന്റെ മണിക്കൂറകൾ ആയിരുന്നു. രാത്രി എട്ടുമണിക്ക് ഡെയ്സി പള്ളിയിൽ എത്തി കുർബാന കൂടി കുറച്ചു സമയം പള്ളിമുറ്റത്‌ അമ്മച്ചിയുടെ ഒപ്പം നാട്ടുകാരെ ഒക്കെ കണ്ടു വർത്തമാനം പറഞ്ഞു നിന്നു. അപ്പോഴാണ് ഡെയ്സി ഹാജ്യാരെ കണ്ടത്. അയാൾ തന്റെ രണ്ടാം വീടരുടെ കൂടെ പെരുന്നാള് കാണാൻ എത്തിയതായിരുന്നു. ആയാലും കുടുംബവും അന്നമ്മച്ചേടത്തിയെ കണ്ടു അങ്ങോട്ട് വന്നു. ഹാജിയാരുടെ രണ്ടാം  ഭാര്യ റംല 45 വയസ്സോളം വരുമെങ്കിലും   കാണാൻ ഇപ്പോഴും സുന്ദരി ആയിരുന്നു. അവർ ഡെയ്സി യോട് വിശേഷം എല്ലാം ചോദിച്ചറിഞ്ഞു. അവരുടെ കെട്ടിയവന് താൻ ഇന്ന് രാത്രി മണിയറ ഒരുക്കും എന്ന് അവർ അറിയുന്നില്ലലോ എന്ന് ഓർത്തു അവൾ അവരുടെ കണ്ണിൽ നോക്കാതിരിക്കാൻ പ്രേത്യേകം ശ്രെദ്ധിച്ചു. ഇതിനിടക്ക് റംല അന്നമ്മയോടു സംസാരിക്കുമ്പോൾ ഹാജ്യാരെ അവർ ശ്രെദ്ധിക്കാതെ ഡൈസിയോട് പറഞ്ഞു ‘ഞാൻ ഓളെ വീട്ടിലാക്കി വരം, ഇജ്ജ് ഇവിടുന്നു ഒഴിവാവാൻ നോക്ക്’. അതും പറഞ്ഞു അയാൾ റംലയെയും കൂട്ടി കാറിനടുത്തേക്ക് നടന്നു. ഡെയ്സി അന്നമ്മയോടു അവർ പോയി

Leave a Reply

Your email address will not be published. Required fields are marked *