ഞങ്ങൾ മുഖത്തോടു മുഖം നോക്കി ചിരിച്ചു.
അന്ന് പകൽക്കാലം ഞങ്ങൾ മൂന്ന് തവണയാണ് കളിച്ചത്.
എത്ര കളിച്ചിട്ടും ദാഹം മാറിയില്ല…
ഒരാഴ്ചയെങ്കിലും കഴിഞ്ഞുകാണും, ഞാനും ദീപികയും സപ്പര്‍ കഴിക്കുകയാണ്.
അപ്പോഴാണ് എന്‍റെ ഫോണടിച്ചത്.
ഞാന്‍ നോക്കിയപ്പോള്‍ അത് കുര്യാക്കോസാണ്.
“ആ ചേട്ടാ,”
ഞാന്‍ ഫോണെടുത്തു സംസാരിച്ചു.
“കാര്‍ത്തി,”
അയാളെന്നെ വിളിച്ചു.
“എന്നാ ചേട്ടാ?”
അയാളുടെ സ്വരത്തില്‍ ആകാംക്ഷയോ, ടെന്‍ഷനോ ഒക്കെ നിറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു. ഇനി അയാള്‍ക്ക് എന്തെങ്കിലും അസുഖമാണോ?
ഞാന്‍ സംശയിച്ചു.
“ചേട്ടാ എന്നാന്ന് വെച്ചാ തുറന്ന് പറ,”
ഞാന്‍ അയാളെ പ്രോത്സാഹിപ്പിച്ചു.
“അതേ, കാര്‍ത്തി, നാളെ എനിക്ക് കൊറച്ച് വിരുന്നുകാരുണ്ട്…”
അയാള്‍ പറഞ്ഞു.
“എന്തേലും സ്പെഷ്യല്‍ ആയിട്ടുണ്ടാക്കണ്ടേ എന്നോര്‍ത്ത് ഞാന്‍ കൊറച്ച് കുക്കിംഗ് പരീക്ഷണങ്ങള്‍ ഒക്കെ നടത്തുവാരുന്നു…”
ഞാന്‍ ശ്രദ്ധിച്ചു.
“ഏകദേശം കഴിയാറായി…”
അയാള്‍ തുടര്‍ന്നു.
“ചിക്കന്‍ കൊണ്ടുള്ള ഒരു ഐറ്റം ഉണ്ടാക്കീട്ട് അതങ്ങ് ഉദ്ദേശിച്ച പോലെ നേരെ ആകുന്നില്ല…”
അയാള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നെനിക്ക് മനസ്സിലായില്ല.
“അതേ, കാര്‍ത്തി…”
അയാളുടെ സ്വരത്തില്‍ അല്‍പ്പം ജാള്യത നിറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു.