സാറിനെ കുറ്റം പറയാൻ പറ്റില്ല, അത്രയ്ക്ക് മാദക തിടമ്പാണ് ദിവ്യ ടീച്ചർ. പഴയ കാല നടിമാരുടെ പോലെ ഒഴുക്കും മുഴുപ്പും എല്ലാം ഉള്ള ഒരു ഉഗ്രൻ ചരക്കു. പക്ഷെ ടീച്ചറെ സ്കൂളിലും മറ്റിടങ്ങളിലും കാക്ക കൊത്താതെ ഇത് വരെ സൂക്ഷിക്കാൻ ബിജു സാറിനു പറ്റിയിട്ടുണ്ട് . അത്രയ്ക്ക് പൊതിഞ്ഞു മൂടി ആണ് ടീച്ചറെ വെളിയിൽ ഇറക്കുന്നത്. ടീച്ചറും സാറിന്റെ സ്വഭാവം അറിയാവുന്നതു കൊണ്ട് ഒതുങ്ങി കൂടി ആണ് ജീവിക്കുന്നതും.
“ദിവ്യ ടീച്ചറിന്റെ വായിൽ കൊലിട്ടു നോക്കണം നാവുണ്ടോ എന്ന്” സ്റ്റാഫ്ത റൂമിൽ വെച്ച് തമാശയ്ക്ക് സോമൻ സർ ഒരിക്കൽ പറഞ്ഞു. ടീച്ചർ അങ്ങനെ ആണ് , ആരുടേയും മുഖത്ത് പോലും നോക്കില്ല സ്കൂളിൽ ചെന്നാൽ.
അങ്ങനെ ഇരിക്കുമ്പോഴാണ് സ്കൂളിൽ നിന്ന് UP, HS വിഭവങ്ങൾക്ക് ടൂർ പ്ലാൻ ചെയ്‌തതും ബിജു സാറിനെയും ദിവ്യ ടീച്ചറിനെയും രണ്ടു ടീമിന്റെ കൂടെ അയക്കാൻ പ്രിൻസിപ്പൽ സോമൻ തീരുമാനിക്കുന്നതും . ഇത്രയും വർഷം രണ്ടു പേരും ഒരുമിച്ചായിരുന്നു എല്ലാ പരിപാടികൾക്കും പോയിരുന്നത്.
……………………………………………………………………………………
“ന്താ സാറേ ഉഷാറാല്ലെ കാര്യങ്ങൾ?”
അതിരാവിലെ യാത്രയ്ക്കായി സ്കൂളിൽ എത്തി കാറിൽ നിന്ന് സാറിനോട് ടോണി ഇത് ചോദിച്ചപ്പോ ഒരു ചെറിയ ചിരി മുഖത്തു ഉണ്ടായിരുന്നു.
ടോണയിയെ നോക്കി ചിരിച്ചെന്നു വരുത്തി കാറിൽ നിന്ന് ബാഗുകളും എടുത്തു നടക്കുമ്പോ ബിജു സർ പല്ലു ഞെരുമുകയായിരുന്നു.
“വന്നു കണികണ്ടത് തന്നെ ഈ തെണ്ടിയെ ആണല്ലോ ഈശ്വരാ.”
സ്കൂളിലെ PT സാറായ ടോണിയോട് ബിജു സാറിനു കലിപ്പ് തോന്നാൻ പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലായിരുന്നു. മസിലും പെരുപ്പിച്ചു ആറടി പൊക്കത്തിൽ വന്നു നിൽക്കുന്ന കരുവീട്ടി നിറമുള്ള ടോണിയെ ആരാധനയോടെ ആയിരുന്നു സ്കൂളിലുള്ള കുട്ടികളും ടീച്ചർമാരും കണ്ടിരുന്നത് . 40 വയസുണ്ടെന്ന് കണ്ടാൽ പറയാത്ത ഒരു ഒത്ത പുരുഷൻ! അത് മാത്രം മതിയായിരുന്നു ബിജു സാറിനു ടോണിയെ വെറുക്കാൻ.