മാലതി ഒരു നടുക്കത്തോടെ നെഞ്ചിൽ കൈവെച്ചു നിന്നു.
സ്വാമ- എന്തിനാ ഭയക്കണേ, നിഷിദ്ധസംഗമം നടക്കണമെന്നേ ഉള്ളു. മുറപെണ്ണും മുറച്ചെക്കനും കല്യാണം കഴിക്കുന്നത് നമ്മുടെ ഇടയിൽ പാതിവല്ലേ, അതും നിഷിദ്ധസംഗമമാണല്ലോ.
മാലതി – അതല്ല സ്വാമിജി, ഈ പറഞ്ഞ സമയത്തിനുള്ളിൽ നടക്കണ്ടേ?
സ്വാമി – ഉവ്വ്. ഒരല്പം നേരത്തെ ആകും. ഇപ്പോൾ ഉണ്ടായ കുട്ടിക്ക് പ്രേശ്നത്തിൽ കാണിച്ചിരിക്കുന്ന സമയമാകുമ്പോൾ ഏതാണ്ട് പതിനെട്ടു തികയുകയേ ഉള്ളു. എങ്കിലും അവൻ അപ്പോഴേക്കും സന്താനോൽപാതനത്തിനുള്ള ശേഷി കൈവരിക്കുമല്ലോ. പിന്നെ എന്താ ഭയക്കാനുള്ളത്.
മാലതി ഒന്ന് ചിന്തിച്ചു. തന്റെ കുടുംബത്തിൽ ഇനി ആ പ്രായത്തിൽ പെൺകുട്ടികൾ ജനിക്കണം. പക്ഷെ തന്റെ മൂത്ത മകൻ ദുർമരണപെട്ടു. അവനു സന്ധതികൾ ഇല്ല.തന്റെ പൊന്നാങ്ങളയ്ക്ക് സന്ദനങ്ങൾ ഇല്ല . പിന്നെ ആരാ.
മാലതി – സ്വാമിജി അങ്ങനെയിപ്പോ ആരും ഇല്യാലോ.
സ്വാമിജി – നോം കണ്ട പരിഹാരം പറഞ്ഞന്നേ ഉള്ളു. അല്ലാതെ മറ്റൊരു പരിഹാരം ഇതിനില്യ. രക്തബന്ധത്തിൽപെട്ട സ്ത്രീയുമായി ഈ കുട്ടി ഞാൻ പറഞ്ഞ കാലയളവിനുള്ളിൽ സംഗമിച്ചു, ആ ബന്ധത്തിൽ ഉണ്ടാകുന്ന ഉണ്ണിയെ അവർ രണ്ടുപേരും ചേർന്നു ഇവിടുത്തെ കുടുംബപ്രേതിഷ്ടയുടെ മുന്നിൽപോയി സമർപ്പിച്ചു സമസ്ത അപരാതങ്ങളും ഏറ്റു പറഞ്ഞ് ക്ഷമ ചോദിക്കുക. അല്ലാതെ വേറെ വഴിയില്യ.
മാലതി തമ്പുരാട്ടി തലകുനിച്ചു എല്ലാം കേട്ടു നിന്നു.
സ്വാമി – പിന്നെ പ്രേത്യേകം ശ്രെദ്ധിക്കുക, ഈ മനയിലെ ആൺകുട്ടികൾ മനവിട്ടു പോകാനോ, ദുർമരണപെടാനോ സാധ്യത ഉണ്ട്. അതുകൊണ്ട് കുട്ടിയെ പ്രേത്യേകം ശ്രെദ്ധിക്കുക.
മാലതി – ഉവ്വ്
തുടർന്നുള്ള പൂജയും കർമങ്ങളും കഴിഞ്ഞു വൈകുനേരത്തോടുകൂടി സ്വാമി മടങ്ങി. മാലതി ഒരു എത്തുംപിടിയുമില്ലാതെ ചാരുകസേരയിൽ മലർന്നു കിടന്നു നീണ്ട ആലോചനയിൽ മുഴുകി.
എത്ര ആലോചിച്ചിട്ടും മാലതിക്കു ഒരു വഴി തെളിഞ്ഞു കിട്ടിയില്ല. അവസാനം അവശേഷിച്ച ഒരേയൊരു വഴി മാലതിക്കു മുന്നിൽ തെളിഞ്ഞു.മനയിൽ ഉണ്ണിയുമായി രക്തബന്ധത്തിൽപെട്ട അവശേഷിക്കുന്ന ഒരേയൊരു സ്ത്രീ ഇനി താനാണ്. മാലതി ഒരു ഞെട്ടലോടെ ആ സത്യം മനസിലാക്കി.
എന്ത് തന്റെ പേരകിടവുമായി അങ്ങനെയൊരു ബന്ധം, അതിലൊരു ഉണ്ണി അങ്ങനെ ആലോചിക്കാൻപോലും ആവണില്യ. മാലതി ആ ചിന്ത അവിടെവെച്ചു അവസാനിപ്പിച്ചു വായിൽ കിടന്ന മുറുക്കാൻ നീട്ടി ഒരു തുപ്പും തുപ്പി അകത്തളത്തിലേക്കു കയറിപോയി. തുടർന്നുള്ള ദിവസങ്ങളിൽ മാലതിക്കു നേരെ ഒന്നും കഴിക്കാനും, സുഗമായി ഒന്ന് ഉറങ്ങാനും സാധിച്ചില്ല.