ശ്യാം : “അവിടെ വരെ പോകേണ്ടെ? ഇവിടെ കിട്ടിയാൽ എളുപ്പമാകുമായിരുന്നു”
അവൾ മേശയിൽ ചാരി വിയർത്ത് നിൽക്കുകയാണ്. ശ്യാം കുറച്ചുകൂടി അടുത്തേയ്ക്ക് നീങ്ങി നിന്നു.
ഗോപികയുടെ മുഖം വലിഞ്ഞ് മുറുകി. ഭയം ഓളം വെട്ടുന്നു. ഒരു സ്പർശനം കൊതിക്കുന്നുണ്ട് എന്ന് വ്യക്തം, പക്ഷേ അത് സമ്മതിക്കാൻ ധൈര്യമില്ല. മാത്രവുമല്ല ഇരുവരും ചോദിക്കുകയും പറയുകയും ചെയ്യുന്നത് തികച്ചും വ്യത്യസ്ഥമായ വിവരങ്ങളും അർത്ഥങ്ങളും വരുന്ന പോലാണ്.
ശ്യാം : “രംഭയുടേത് അളവെടുക്കണോ? അതോ…”
ഗോപിക : “പോയി അളവെടുക്ക്”
ശ്യാം : “ഇവിടെ ഇത്രയും അടുത്തുള്ളപ്പോൾ”
ഗോപിക : “എന്ത്?” ആ സ്വരം നേർത്തതായി. പിറുപിറുക്കുന്നതു പോലെ…
ശ്യാം : “നീയും… പിന്നെ..”
അവൻ പതിയെ കൈ ചുമലിൽ വച്ചു.
അവൾ ഒരു നിമിഷം അവനെ നോക്കിയ ശേഷം ആ കൈ മാറ്റാനെന്നവണ്ണം ചെറുതായി ആ കൈയ്യിൽ അവളുടെ കൈകളാൽ തള്ളി..
ശ്യാം : “പിന്നെ നിന്റെ ഈ കെട്ടിമാറാപ്പുകളും” അത് പറയുമ്പോൾ അവന്റെ കൈ അവളുടെ കഴുത്തിലേയ്ക്ക് പതിയെ നീണ്ടു ചെന്നു.
അത് ശ്രദ്ധിക്കാത്ത മട്ടിൽ അവൾ
ഗോപിക : “കെട്ടിമാറാപ്പുകൾ എന്ന് വച്ചാൽ?”
ശ്യാം : “എന്നൂച്ചാൽ വച്ചുകെട്ടുകൾ”
ഗോപിക : “ങേ?” എന്താണ് എന്ന് അർത്ഥം.
ശ്യാം : “അതോ? അത് നിന്നക്കുള്ളതൊക്കെ”
ഗോപിക : “ഓഹോ?”
ശ്യാം : “എന്താ ഒന്നുമില്ലേ?”
അവന്റെ കൈ പതിയെ അവളുടെ ചുണ്ടിൽ തൊട്ടു.
ഗോപിക : “ഇല്ല” അത് പറയുന്നത് യാന്ത്രീകമായി..
ശ്യാം : “അപ്പോൾ ഈ കാണുന്നതൊക്കെയോ?”
അവൾക്ക് പറയാൻ വാക്കുകൾ അർത്ഥമില്ലാത്തവയായി മാറി.
ഗോപിക : “കാണുന്നതൊന്നുമില്ല”
ശ്യാം : “ഉണ്ടല്ലോ?”
ഗോപിക : “ഇല്ല”
ശ്യാം : “ഞാൻ നോക്കട്ടെ?”
ഗോപിക : “വേണ്ട”
ശ്യാം : “വേണം”
ഗോപിക : “എനിക്ക് പേടിയ”
ശ്യാം : “എനിക്കൊന്ന് കണ്ടാൽ മതി”
ഗോപിക : “അയ്യോ വേണ്ട”
ശ്യാം : “പ്ലീസ്” ആ പ്ലീസിന് പക്ഷേ അപേക്ഷയുടെ സ്വരത്തേക്കാൾ അധികാരത്തിന്റെ സ്വരമായിരുന്നു.