കണ്ണീർ ഒഴുകി. അവന്റെ അരക്കെട്ടിനു വേഗത കൂടി.
“ഐ ടൂ ലവ് യു ഗീതിക….”
അവൻ പറന്നടിച്ചു. അവളുടെ കവ അവൻ പൊളിച്ചു കീറി. മുറുക്കമുള്ള പൂറ് അവനു സുഖം കൂട്ടികൊണ്ടിരുന്നു. മൈതാനത്തിന്റെ നടുക്ക് കിടന്ന് കാർ കുലുങ്ങിക്കൊണ്ടേ ഇരുന്നു.
“ആഹ് ആഹ് ആഹ് ഇനിയും വേഗത്തിൽ കേറ്റ്… ആഹ്….”
നിമിഷങ്ങൾ ഓടിക്കൊണ്ടിരുന്നു. തന്റെ കുണ്ണ പാല് തുപ്പാൻ പോകുന്നു എന്ന് പ്രതാപന് മനസി ലായി. അവൻ പൂറിലേക്ക് ആഞ്ഞടിച്ചു. അവൻ അവളുടെ മുലകൾ ഞെരിച്ചുടച്ചു. അവന്റെ കുണ്ണ നിന്നു വിറയ്ക്കാൻ തുടങ്ങി. പിന്നയവൻ ഒറ്റ ചീറ്റൽ. ഗീതുവിന്റെ പൂറ് നിറഞ്ഞൊഴുകി. അവന്റെ കുണ്ണപ്പാല് അവളുടെ ഗർഭ പാത്രം വരെ എത്തി. പ്രതാപനും, ഗീതുവും തളർന്നു വീണപ്പോഴും പുറത്തു മഴ തകർക്കുകയായിരുന്നു….ഏറെനേരം പ്രതാപന്റെ നെഞ്ചിൽ ഗീതിക കിടന്നു കരഞ്ഞുകൊണ്ടിരുന്നു. മഴ തോർന്ന നേരംഇരുവരും ഡ്രെസ്സിട്ടു. ഉച്ചക്ക് പ്രതാപൻ അവളെ വീട്ടിലേക്ക് വിടാൻ വണ്ടിയെടുത്തു ചെല്ലുമ്പോ ഇരുവരും ഒന്നും മിണ്ടിയില്ല, വീടിന്റെ മുൻവശത്തെതിയപ്പോൾ പ്രതാപൻ ഹോൺ അദിച്. കുറുപ്പ് വേഗം മുറ്റത്തേക്കിറങ്ങി വന്നു ഗെറ്റ് തുറന്നു ചോദിച്ചു.
“പെട്ടന്ന് മഴ പെയ്തു അല്ലെ…ഞാനും വിചാരിച്ചു…ഇന്ന് പഠിക്കാൻ പറ്റിയോ? ഗ്രൗണ്ടിൽ വെള്ളം നിറയില്ലേ…”
ഗീതിക ഒന്നും പറയാതെ കാറിൽ നിന്നും ഇറങ്ങി ഡോർ വലിച്ചടച്ചു കൊണ്ട് മുറിയിലേക്ക് കയറി പോയി… പ്രതാപനും ഒന്ന് കുറുപ്പിനെ നോക്കി ചിരിച്ചുകൊണ്ട് വണ്ടിയെടുത്തു.
ഇവർക്കിതെന്തു പറ്റിയെന്നു കുറുപ്പ് രണ്ടുപേരെയും മാറി നോക്കി….ഗേറ്റ് അടച്ചു വീട്ടിലേക്ക് കയറി. ഗീതിക മുറിയിലെത്തി ബെഡിൽ കമിഴ്ന്നു കിടന്നു തലയിണയിൽ മുഖം പൂഴ്ത്തി.
പ്രതാപൻ വീടെത്തിയതും ഡ്രൈവിംഗ് സ്‌കൂളിലേക്ക് വിളിച്ചു, ഉച്ചക്ക് ക്‌ളാസിലെന്നു പറയാൻ പറഞ്ഞു. ചോർ തൊണ്ടയിൽ നിന്നും ഇറങ്ങാതെ പ്രതാപൻ ഉണ്ണുന്നപാത്രത്തിൽ വെള്ളമൊഴിച്ചു. ഒന്ന് മയങ്ങാൻ ഒരിത്തിരി ശ്രമിച്ചു, എങ്ങനെയോ കിടന്നു. സന്ധ്യക്ക് അമ്മ വന്നു വിളിച്ചപ്പോൾ പ്രതാപൻ ഉണർന്നു. ഒരു മണിക്കൂർ ടീവി കണ്ടിരുന്ന ശേഷം കുറുപ്പ് വെള്ളമടിക്കാൻ ആയി വിളിച്ചു, പക്ഷെ അവൻ അന്ന് പോയില്ല, അന്ന് മാത്രമല്ല. പിന്നീട് ഒരുമാസത്തേക്കും അങ്ങോട്ടേക്ക് പോയില്ല.
നാളുകൾ വേഗം കഴിഞ്ഞു, ഗീതിക തിരികെ ഗള്ഫിലേക്ക് ഉണ്ണിയുടെ അടുത്തേക്ക് പോകാനായപ്പോൾ. അതിന്റെ തലേ ദിവസം അവളെ ഡ്രോപ്പ് ചെയ്യാൻ വരണമെന്ന്, പ്രതാപനോട് ഫോൺ ചെയ്തു പറഞ്ഞു. ലൈസെൻസ് കിട്ടിയപ്പോൾ പോലും പ്രതാപനെ വിളിക്കാത്ത അവൾ അന്നാണ് വിളിച്ചത്.
പ്രതാപൻ അത് കേട്ടുകൊണ്ട്, വരാമെന്നു സമ്മതിച്ചു. എയർപോർട്ടിൽ കുറുപ്പിന്റെയും ദേവകിയമ്മയുടെ മുന്നിൽ വെച്ചുകൊണ്ട് പ്രതാപനെ ഗീതിക