റിയൂണിയൻ [Danmee]

Posted by

ശബ്ദം കെട്ട് ഒരുനിമിഷം  ലിസി ഒന്ന് നിന്നു. പക്ഷെ അവൾക്ക് അറിയാമായിരുന്നു അവളുടെ ഭർത്താവിന്റെ നിലവിളി ആണ്‌ താൻ കേട്ടത് എന്ന്. അവൾ പൂർവധികം വേഗത്തിൽ മകളെയും കൊണ്ട് ഓടി…

അവൾ ഓടി അവളുടെ സഹോദരന്റെ വീട്ടിൽ ആണ്‌ അഭയം തേടിയത്. പിറ്റേന്ന് തോമസിന്റെ ബോഡി കണ്ടെടുത്തു.

തന്റെ ഭർത്താവിന്റെ മരണത്തിനു നിതി ലഭിക്കാനും മകനെ കണ്ടെത്താനും ലിസി കേസ് നടത്തി. നടേശാന്റെ ഭിഷണി ഭയന്നു ലിസിയുടെ സഹോദരൻ അവളെ അവിടെ നിന്നും ഇറക്കി വിട്ടു.
അവിടെ നിന്നും തെരുവിലേക്ക് ഇറങ്ങുമ്പോഴും ലിസി തളർന്നില്ല ….. പക്ഷെ കുറച്ചു ദിവസം കഴിഞ്ഞു ഒരു കുട്ടിയുടെ ആഴുകി തുടങ്ങിയ ശരീരം നഗരത്തിന്റ മറ്റൊരു ഭാഗത്തുനിന്നും കിട്ടി. അത്‌ ജോർജിന്റെത് ആണെന്ന് പോലീസുകാർ വിധി എഴുതി.

ഭർത്താവും മകനും നഷ്ട്ടപെട്ട ലിസി തന്റെ മകൾക്ക് വേണ്ടി പിന്നീടുള്ള കലം കഴിഞ്ഞു കുഞ്ഞ്   ജെനിയുടെ ഉള്ളിലും അന്ന് രാത്രിയിൽ ഉണ്ടായ കനൽ കെടാതെ കിടപ്പുണ്ടായിരുന്നു. അവൾ അച്ഛനെയും അനിയനെയും കൊന്നവരെ കൊല്ലാൻ അപ്പോഴേ തയ്യേറെടുപ്പ് തുടങ്ങിയിരുന്നു.

ലിസിക്ക് ഒരു കൂട്ടുകാരി വഴി  സ്ഥിര വരുമാനം ഉള്ള ഒരു ജോലി ശെരിയായി  അത്‌ അൽപം ദുരെ ആയിരുന്നു.അവർ ആ നാട്ടിൽ നിന്നും മറി നിൽക്കാൻ തീരുമാനിച്ചു

പഠിക്കാൻ മിടുക്കി ആയിരുന്ന ജെനി തിരഞ്ഞെടുത്തത്  അച്ഛന്റെ അതെ പാത ആയിരുന്നു.  മകളെ നല്ല നിലയിൽ ആക്കാൻ കഷ്ടപ്പെട്ട ലിസി അവൾ  ഡ്യൂട്ടിയിൽ കേറും മുൻപ് തന്നെ ഈ ലോകത്ത് നിന്നും വിട്ടുപോയി.

ഇന്ന്  ജെനി ഒരു പോലീസുകാരിയാണ്. രണ്ട് വർഷത്തെ കാത്തിരിന് ഒടുവിൽ  അവൾ ആഗ്രഹിച്ച സ്റ്റേഷനിലേക്ക് അവൾക്ക് സ്ഥാലം മാറ്റം കിട്ടി  നടേശാന്റെ  തട്ടകത്തിൽ

……————————————-……..

സ്റ്റേഷനിൽ എസ്‌ ഐ  ആയി ചാർജ് എടുത്ത ജെനി അവിടെ ഉണ്ടയിടുന്ന പോലീസുകാരെ ഒരേറുതരെ ആയി പരിജയ പെട്ടു. തന്റെ ചെയറിൽ ഇരുന്ന ജെനി പിന്നീട് നോക്കിയത് നടേശനും ആയി ബന്ധം പെറ്റ കേസുകൾ ഉണ്ടോ എന്ന് ആണ്‌. അവൾക്ക് നിരാശ ആയിരുന്നു ഭലം.

” മേഡത്തിന് താമസിക്കാൻ ഇവിടെ അടുത്ത് തന്നെ ഒരു വീട് ശെരി അക്കിട്ടുണ്ട് നമുക്ക് അങ്ങോട്ട് ഒന്ന് പോയി  നോക്കിയിട്ട് വരാം….. എന്തെങ്കിലും സൗകര്യ കുറവ് ഉണ്ടെങ്കിൽ വേറെ നോക്കാം അല്ലോ “

ഹെഡ് കോൺസ്റ്റബിൾ രാജൻ പറഞ്ഞത് കേട്ടാണ് ജെനി ചിന്തകളിൽ  നിന്നും ഉണർന്നത്.

” അതിന്റ ഒന്നും ആവിശ്യമില്ല. സി ഐ സാർ എപ്പോ വരും “

” പുള്ളി വരുന്നതും പോവുന്നതും  ഒന്നും ആർക്കും പറയാൻ

Leave a Reply

Your email address will not be published. Required fields are marked *