.
.
.
-തിരുവമ്പാടി മന-
.
.
.
.
രാവിലേ സൂര്യവന്ദനത്തിന് ശേഷം കളരിയിൽ അഭ്യാസമുറകൾ പരിശീലിക്കുകയാണ് ജയശങ്കർ.
കൂടെ ശിഷ്യന്മാരുമുണ്ട്.
50 വയസ് തികഞ്ഞെങ്കിലും ഇപ്പോഴും യുവത്വം വിട്ടു മാറാത്ത ശരീരം.
ജരാനരകൾ ഒട്ടും അയാളെ ബാധിച്ചിട്ടില്ല.
ദൃഢമായ പേശികൾ അയാളുടെ ഒത്ത ശരീരത്തിൽ എടുത്തു കാണുന്നു.
ആരു കണ്ടാലും മോഹിക്കുന്ന ശരീരം.
പുരുഷസൗന്ദര്യത്തിന്റെ മകുടോദാഹരണം.
പക്ഷെ എപ്പോഴും ക്രോധം നിറഞ്ഞു നിൽക്കുന്ന മുഖം.
ചുവന്ന കണ്ണുകൾ.
മെയ്വഴക്കമുള്ള ആ ശരീരം കൊണ്ട് ജയശങ്കർ കാണിക്കുന്ന അഭ്യാസങ്ങൾ പോലും മറ്റുള്ളവർ അസൂയയോടെയാണ് നോക്കി കാണാറുള്ളത്.
പൊടുന്നനെ അങ്ങോട്ടേക്ക് കടന്നു വന്ന മനയിലെ ജോലിക്കാരൻ ജയശങ്കറിനെ കാത്ത് രുദ്രൻ തിരുമേനി പൂജമുറിയിൽ ഇരിപ്പുണ്ടെന്ന് ധരിപ്പിച്ചു.
വിയർത്തൊലിച്ച ശരീരമായതിനാൽ വിസ്‌തരിച്ചുള്ള ഒരു കുളിക്ക് ശേഷം ജയശങ്കർ പൂജമുറിയിലേക്ക് നടന്നു.
അപ്പോഴാണ് മനയിലെ പുറം പണിക്ക് വന്ന പുതിയ ജോലിക്കാരിയിൽ അയാളുടെ കണ്ണുകളുടക്കിയത്.
തടിച്ചു കൊഴുത്തു മദാലസ രൂപമുള്ള ഒരുവൾ.
കണ്ടാൽ 30 വയസോളം പ്രായം.
നടക്കുമ്പോൾ തമ്മിലുരുമുന്ന ആ ചന്തിപ്പന്തുകൾ കണ്ട് അയാളുടെ വായിൽ വെള്ളമൂറി.
ഒപ്പം ബ്ലൗസ്സിൽ നിറഞ്ഞു നിൽക്കുന്ന മുഴുത്ത മാർക്കുടങ്ങൾ കണ്ട് ജയശങ്കറിന്റെ കൈകൾ തരിച്ചു.
ഇന്നേതായാലും തനിക്ക് പണിയായെന്ന് ഊറി ചിരിച്ചു കൊണ്ട് അയാൾ പൂജമുറിയിലേക്ക് കയറി.
അവിടെ നിരത്തി വച്ച കവിടിയ്ക്ക് മുന്നിൽ ചിന്താധീനനായി