കല്ല്യാണപെണ്ണ് 10 [ജംഗിള് ബോയ്സ്]

Posted by

ഇതുകേട്ട് ശ്യാമയെ നോക്കുന്ന മാധവന്‍.
ശ്യാമ: ഇരുപത്തി അഞ്ച് വേണ്ട. ഇരുപത് മതി. അതില്‍ ഉറപ്പിച്ചേക്ക്
മാധവന്‍: ശരി ഞാന്‍ തരാം. പക്ഷെ, ജയ അറിയരുത്.
കസേരയില്‍ നിന്നെഴുന്നേറ്റ് രജിസ്റ്ററില്‍ ഒപ്പിട്ടുകൊണ്ട് ശ്യാമ: ഇല്ല. ജയേച്ചിയുടെ മുമ്പില്‍ നല്ല കുട്ടിയാണ് ശ്യാമ. പക്ഷെ മാധവേട്ടന് ചീത്തകുട്ടിയും. ഹ ഹ ഹ
എന്നു പറഞ്ഞു ചിരിച്ചുപോവുന്ന ശ്യാമ. പിന്‍ തിരിഞ്ഞ് മാധവനെ നോക്കി ശ്യാമ: പിന്നെ ഒരു കാര്യം. ഞാന്‍ പണമെടുത്ത വീഡിയോ ഉണ്ടല്ലോ അത് ഡിലീറ്റ് ചെയ്‌തേക്ക്. കൂടാതെ ഗായത്രീടെ അച്ഛന്‍ എന്നെ അറിഞ്ഞ വീഡിയോയും കാണും
എന്നുപറഞ്ഞു കളിയാക്കി ചിരിച്ചുപോവുന്ന ശ്യാമ. ഞെട്ടലോടെ മാധവന്‍ ശ്യാമയെ നോക്കി. ഇങ്ങനെയും പെണ്ണുങ്ങളോ, അയാള്‍ ആലോചിച്ചു. എത്ര അപകടകാരിയാണ് ഇവള്‍. പറഞ്ഞപോലെ ചെയ്തില്ലെങ്കില്‍ തന്റെ ജീവിതം ഇവളില്‍ കിടന്ന് ആടും. ഇവള്‍ക്ക് കുറെ പേരുമായി നല്ല ബന്ധമാണ്. ഗുണ്ടകളും പെടും അതില്‍. മാധവന് ഭയതോന്നിതുടങ്ങി. താന്‍ വന്നുപ്പെട്ടത് വന്‍ കെണിയിലാണ്. എന്തിനായിരുന്നു. ഇവളെ താന്‍ വളച്ച് കളിച്ചത്. അതും അഷിതയെ പോലെ ഒരു പെണ്ണ് ഉള്ളപ്പോള്‍. ആലോചിച്ച് അയാള്‍ക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. പക്ഷെ അയാള്‍ അവളുടെ പണം കൊടുത്തുതീര്‍ക്കാന്‍ തീരുമാനിച്ചു. അങ്ങനെ അവള്‍ക്ക് ഇരുപതിനായിരം രൂപ കൊടുത്തു. ഇവള്‍ കാരണം തനിക്ക് സാമ്പത്തികമായ നഷ്ടം വന്നു. പക്ഷെ അവള്‍ പറഞ്ഞ കഥ അത് മാധവനെ വല്ലാതെ അലട്ടി. തന്റെ മകളെ മഹേഷി കളിച്ചു. അവന്‍ ഇത്തരത്തിലൊരു ചെറ്റത്തരം തന്റെ മകളോട് ചെയ്യൂന്ന് താന്‍ വിചാരിച്ചില്ല. തന്റെ മോളെയും ശ്യാമ കാരണം മനസിലായി മാധവന്. തന്റെ മകള്‍ ഗായത്രിയെ മഹേഷ് കളിച്ചതിന് പകരം താന്‍ മഹേഷിന്റെ ഭാര്യ അഷിതയെ കളിച്ചില്ലേ. പകരത്തിന് പകരം. പക്ഷെ തന്റെ മകള്‍ ഇങ്ങനെ ഒരു പെണ്ണാണെന്ന് സ്വപ്‌നത്തില്‍പോലും വിചാരിച്ചില്ല. പിന്നീടുള്ള ദിവസങ്ങളില്‍ മാധവന്‍ ഓഫീസില്‍ വല്ലപ്പോഴും മാത്രമേ പോകാറുള്ളൂ. പോയാല്‍ തന്നെ ശ്യാമയില്‍ നിന്ന് ഒഴിഞ്ഞ് മാറി. ഒരിക്കല്‍ കഴിഞ്ഞതെല്ലാം മറക്കാനും ഈ കാര്യമൊന്നും ആരോടും പറയില്ലാന്നും ശ്യാമ മാധവന് സത്യം ചെയ്തു. പക്ഷെ അവളെ പോലുള്ളവളുടെ സത്യത്തിന്റെ വില മാധവന് സംശയമുണ്ടായിരുന്നു. ഇവളെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് ഓടിക്കണമെന്ന ചിന്ത മാധവനില്‍ ഉണ്ടായി അയാള്‍ അതിനെ കുറിച്ച് ചിന്തിച്ചു. കുറച്ച് ദിവസത്തേക്ക് അഷിതയെ കുറിച്ചുള്ള ചിന്തയൊന്നും മധവനില്‍ ഉണ്ടായിരുന്നില്ല. അവള്‍ തന്നെ രണ്ടുമൂന്ന് തവണ വിളിച്ചു. ഫോണ്‍ എടുത്ത് സംസാരിക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല അയാള്‍. വീട്ടില്‍ വെച്ച് പലപ്പോളും അഷിതയെ കാണുമ്പോളും മാധവന്‍ അവളെ ശ്രദ്ധിക്കാതെ നടന്നു. കാരണം അയാളെ ഭയവും വിഷമവും കീഴടക്കിയിരുന്നു. ഒരു ദിവസം പരിചയമില്ലാത്ത നമ്പറില്‍ നിന്ന് മാധവന് ഒരു കാള്‍ വന്നു. ഫോണ്‍ അറ്റന്റ് ചെയ്തു.
മാധവന്‍: ഹലോ..? ആരാ..?
പാണ്ഡ്യന്‍: നായരെ സൗഖ്യമാ..?
ഞെട്ടലോടെ മാധവന്‍: ഹോ താനോ..? ഇത് ഏതാ നമ്പറ്..?
പാണ്ഡ്യന്‍: ഇത് താന്‍ എന്‍ പുതിയ നമ്പര്‍. സേവ് പണ്ട്രങ്കേ
ദേഷ്യത്തോടെ മാധവന്‍: താനെന്തിനാ എന്നെ ഇപ്പോള്‍ വിളിച്ചത്..?
പാണ്ഡ്യന്‍: എന്നാ നായര്‍. കോപമിരിക്ക്. ഞാന്‍ എന്നാ ശെയ്ത് ഉങ്കള്‍ക്ക്..?
മാധവന്‍: സോറി പാണ്ഡ്യ. ക്ഷമിക്ക്. ഞാന്‍ ആകെ വിഷമത്തിലാ.
പാണ്ഡ്യന്‍: ഉങ്കള്‍ക്ക് എന്നാ..?
മാധവന്‍: ഒന്നും ഇല്ലടോ.. താന്‍ പറ..

Leave a Reply

Your email address will not be published. Required fields are marked *