കല്ല്യാണപെണ്ണ് 10 [ജംഗിള് ബോയ്സ്]

Posted by

പിറ്റേ ദിവസം മാധവന്‍ ഓഫീസിലേക്ക് കാറുമായി യാത്ര തിരിച്ചു. തന്റെ കാറിന്റെ മുമ്പില്‍ ഒരു സ്‌പോട്‌സ് ബൈക്കില്‍ സാരിയുമുടുത്ത് തോളില്‍ ഒരു ബാഗുമായി ഒരു യുവതിയിരിക്കുന്നു. ഇടതുഭാഗം കണ്ടിട്ട് എവിടെയോ കണ്ട നല്ല പരിചയം. മാധവന്‍ ശരിക്കൊന്ന് നോക്കി. അതെ അവള്‍ തന്നെ. ശ്യാമ. ഇവളെന്താ ഇത്ര നേരത്തെ? മാധവന്‍ ആലോചിച്ചു. ഏതായാലും മാധവന്‍ അവരുടെ പിന്നാലെ കാറോടിച്ചു. അപ്പോള്‍ മാധവന്റെ ഫോണ്‍ റിംഗ് ചെയ്തു. അയാള്‍ അതെടുത്തു ചെവിയില്‍ വെച്ചു.
മാധവന്‍: ഹലോ..?
വിമല: അതെ, നിങ്ങള് ഓഫീസിലെത്തിയോ..?
മാധവന്‍: ഇല്ല
വിമല: ശ്യാമ കുറച്ച് വൈകും.
മാധവന്‍: എന്ത് പറ്റി..?
വിമല: അവള്‍ക്ക് ഹോസ്പിറ്റലില്‍ ആരോ കാണാന്‍ പോവാനുണ്ടെന്ന്..?
മാധവന്‍: ശരി
എന്നു പറഞ്ഞു ഫോണ്‍ കട്ടു ചെയ്തു. തന്റെ മുമ്പില്‍ ബൈക്കില്‍ പോവുന്ന ഇവള്‍ ഏത് ഹോസ്പിറ്റലിലേക്കാണ് പോവുന്നത്. രണ്ട് ഹോസ്പിറ്റല്‍ കഴിഞ്ഞു. പിന്നെയുള്ളത് സിറ്റി ഹോസ്പിറ്റലാ. അവിടേക്ക് പോണമെങ്കില്‍ ബൈപ്പാസിന് കയറണം. ഇവര്‍ എങ്ങോട്ടാണ് പോവുന്നതെന്ന് അറിയാന്‍ മാധവന്‍ അവരുടെ പിന്നാലെ കാറോടിച്ചു. അവര്‍ റോഡില്‍ നിന്ന് ഒരു ലോഡ്ജിന്റെ മുമ്പിലേക്ക് ബൈക്കുകൊണ്ടുപോയി നിര്‍ത്തി. മാധവന്‍ കുറച്ചകലെ കാര്‍ പാര്‍ക്ക് ചെയ്തു. ബൈക്കില്‍ നിന്ന് ശ്യാമയും ആ ബൈക്കുകാരനും ഇറങ്ങുന്നു. ഹെല്‍മറ്റ് ഊരിയ അവനെ കണ്ട് മാധവന്‍ ഞെട്ടി. വെറു ഇരുപതുവയസുള്ള മെലിഞ്ഞ ഒരു ചെക്കന്‍. താടി അവിടെയും ഇവിടെയുമൊക്കെ വന്നിട്ടുണ്ട്. അവര്‍ നേരെ ലോഡ്ജിലെ റിസ്പിഷനിലേക്ക് കയറി. അവരെ പരിചയമുള്ള ആളാണ് അവിടെയിരിക്കുന്നതെന്ന് മാധവന് മനസിലായി. അയാള്‍ വേഗം ഒരു ചാവിയെടുത്ത് ശ്യാമക്ക് കൊടുത്തു. തോളില്‍ ബാഗുമായി കമ്പനിയിലേക്ക് വരുന്ന വേഷത്തില്‍ ആ ചാവിയുമായി ആ ചെറുക്കനെ കൂട്ടി പോവുന്ന ശ്യാമയെ മാധവന്‍ കാറിലിരുന്നു കണ്ടു. മാധവന് കാര്യം മനസിലായി. അയാള്‍ വേഗം അവിടെ നിന്ന് ഓഫീസിലേക്ക് പോയി. ഓഫീസിലെത്തിയ മാധവന്‍ വേഗം കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. തലേ ദിവസത്തെ സിസിടിവിയില്‍ തന്റെയും ശ്യാമയുടെ കളി വീഡിയോ റിമൂവ് ചെയ്തു. കുറച്ച് നേരം അയാള്‍ ശ്യാമയെ കുറിച്ച് ആലോചിച്ചു. ഇവള്‍ താന്‍ വിചാരിച്ച പോലത്തെ പെണ്ണല്ല. തലേ ദിവസം കളിച്ച കളിയില്‍ അവള്‍ പേടിച്ചതൊക്കെ വെറും അഭിനയം മാത്രം. ജോലിക്ക് പല സ്ത്രീകളും വന്നു. അങ്ങനെ സമയം പത്ത് കഴിഞ്ഞു. പതിനൊന്ന് ആവുമ്പോളേക്കും തോളില്‍ ബാഗുമായി ശ്യാമ അങ്ങോട്ടു കയറിവന്നു. അതെ താനിന്ന് രാവിലെ കണ്ട അതേ വേഷം തന്നെ, തോളില്‍ ബാഗുമുണ്ട്.
ചിരിച്ചുകൊണ്ട് മാധവനോടായി ശ്യാമ: ഞാന്‍ കുറച്ച് വൈകി മാധവേട്ടാ.. ഹോസ്പിറ്റലില്‍ പോവാനുണ്ടായിരുന്നു. ചെറിയമ്മയുടെ മോള് വീണ് കയ്യൊടിഞ്ഞ് അവിടെയാ.
മാധവന്‍: ഉം
നീ പോയ ഹോസ്പിറ്റല്‍ എവിടെയാണെന്ന് എനിക്കറിയാം. അയാള്‍ മനസില്‍ ഓര്‍ത്തു. രജിസ്റ്റര്‍ ബുക്കെടുത്ത് ശ്യാമക്ക് കൊടുത്തു. അവള്‍ അതില്‍ ഒപ്പിട്ടുകൊണ്ട്.
ശ്യാമ: ങാ പിന്നെ മാധവേട്ടാ. എനിക്ക് ഒരു രണ്ടായിരം രൂപ വേണം..?
ഇതുകേട്ട് മാധവന്‍ ഞെട്ടി.
മാധവനെ നോക്കി വശ്യമായി ചിരിച്ചുകൊണ്ട് ശ്യാമ: എന്താ എന്തുപറ്റി..?
മാധവന്‍: അയ്യോ ശ്യാമേ കമ്പനി വലിയ ലാഭമൊന്നുംല്ല. അതോണ്ട് കയ്യില് കാശുംകുറവാ

Leave a Reply

Your email address will not be published. Required fields are marked *