അടുത്തുള്ള ഒരു കോഫി ഷോപ്പിലേക്ക് നടന്നു കൊണ്ട് ബെന്നി കൂടുതൽ കാര്യങ്ങൾ വേണി യോട് ചോദിച്ചു മനസിലാക്കി..
പ്രസാദ് അല്പം വൈക്ലബ്യത്തോടെയാണ് അവരുടെ പിന്നിൽ നടന്നത്..
തന്നെ അവന്മാർ തള്ളി വീഴ്ത്തിയത് ഇയാൾ കണ്ടുകാണും..
വേണിയുടെ മുൻപിലും അവളുടെ ഫ്രണ്ടിന്റെ മുൻപിലും നാണം കെടേണ്ടി വന്നത് പ്രസാദിനെ വല്ലാതെ ബാധിച്ചിരുന്നു..
എരിയുന്ന തീയിൽ എണ്ണ ഒഴിക്കുന്ന പോലെ പോലീസുകാരന്റെ ഡയലോഗും..
മനസ് കലുഷിതമായിരുന്നത് കൊണ്ട് വേണ്ടിയും ബെന്നിയും സംസാരിക്കുന്നത് എന്താണെന്ന് ശ്രദ്ധിക്കാൻ പോലും പ്രസാദിന് കഴിഞ്ഞില്ല…
കോഫി ഷോപ്പിൽ വെച്ചു അവർ ഫോൺ നമ്പർ കൈമാറിയത് പോലും അവൻ അറിഞ്ഞില്ല..
ആറടിയോളം ഉയരമുള്ള ആരോഗ്യ ദൃഢഗാത്രനായ ബെന്നിയോട് അല്പം അസൂയയും പ്രസാദിന് തോന്നാതിരുന്നില്ല…
ബെന്നി ബൈ പറഞ്ഞു പോയശേഷം വീട്ടിൽ എത്തുന്നത് വരെ വേണിയും പ്രസാദും കാര്യമായി സംസാരിച്ചില്ല..
വേണിയുടെ മനസു സന്തോഷം കൊണ്ട് തുടിക്കുകയായിരുന്നു..
പക്ഷേ അത് അവൾ പുറത്തു കാണിച്ചില്ല..
പ്രസാദിന്റെ വീട്ടിൽ അവന്റെ അച്ഛനും അമ്മയുമുണ്ട്.. ഒരു അനുജത്തിയുണ്ട്.. വിവാഹ ശേഷം ഭർത്താവിനോപ്പം ഓസ്‌ട്രേലിയയിൽ ആണ്..
റെയിൽവെയിൽ നിന്നു റിട്ടയർ ചെയ്ത ചന്ദ്രനാണ് പ്രസാദിന്റെ അച്ഛൻ.. അമ്മ അടുത്തുള്ള ഏൽ പി സ്കൂളിൽ ടീച്ചറായ കല്പന..
കല്പന ടീച്ചർക്ക് റിട്ടയറാകൻ ഇനിയും ആറേഴു വർഷങ്ങൾ കൂടിയുണ്ട്..
ചന്ദ്രൻ ഊക്കി ഊക്കി പതം വന്ന നാല്പത്തി ഒൻപത് കാരിക്ക് ഇപ്പോഴും കഴപ്പിന് കുറവൊന്നുമില്ല..
പക്ഷേ അതിനൊപ്പം ഓടാനുള്ള കരുത്ത് ഇപ്പോൾ ചന്ദ്രനില്ല..