വൈകുന്നേരം അവർ കട്ടിലിന്റെ ഹെഡ് റെസ്റ്റിൽ ചാരിയിരുന്ന് ഒരു സിനിമ കാണുകയായിരുന്നു. തണുത്ത എയർകണ്ടീഷൻ ഉള്ള മുറിയിൽ ഐഷുവിന് തണുത്തപ്പോൾ അവൾ ഫൈസിയുടെ കൈകൾക്കിടയിലേക്ക് ചുരുണ്ടുകൂടി.
”കാക്കു… നമ്മള് പണ്ട് ഇങ്ങനെയൊക്കെ ഇരുന്നിട്ടുണ്ടല്ലേ? ഉമ്മച്ചി ചീത്ത പറയുമ്പോൾ ഞാൻ നിന്റെ പിന്നിലാ വന്ന് ഒളിക്കാറ്,” അവൾ അവന്റെ നെഞ്ചിൽ കൈവെച്ച് പതുക്കെ പറഞ്ഞു.
”അതൊക്കെ പണ്ട്… ഇപ്പൊ നീ വല്ലാതെ മാറിപ്പോയി ഐഷു,” ഫൈസി അവളുടെ തോളിലൂടെ കൈയ്യിട്ട് അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.
രണ്ടാം ദിവസം
ഒരേ പുതപ്പിനുള്ളിൽ, പരസ്പരം ശരീരത്തിന്റെ ചൂടറിഞ്ഞ് അവർ കിടന്നു. ഐഷുവിന്റെ മുടിയിഴകൾ ഫൈസിയുടെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. അവളുടെ വടിവൊത്ത ശരീരത്തിന്റെ സാമീപ്യം ഫൈസിയെ മറ്റൊരു ലോകത്തെത്തിച്ചു. താൻ വളർത്തിയ ആ ചെറിയ പെണ്ണിൽ നിന്ന് അവൾ ഒരു പൂർണ്ണ സ്ത്രീയായി തന്റെ മാറിലേക്ക് ചേർന്നു കിടക്കുന്നു എന്ന യാഥാർത്ഥ്യം അവൻ ആവേശത്തോടെ തിരിച്ചറിഞ്ഞു.
പതിനാല് ദിവസത്തെ ക്വാറന്റൈനിൽ വെറും രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും അവരുടെ മനസ്സിനും ശരീരത്തിനും ഇടയിലുള്ള അകലം ഇല്ലാതായി തുടങ്ങിയിരുന്നു.
അടുത്ത ദിവസം രാവിലെ ഐഷു കുളിക്കാൻ കയറിയ സമയത്താണ് അവളുടെ ഫോൺ ബെല്ലടിച്ചത്. ഫൈസി നോക്കിയപ്പോൾ ‘ഉമ്മച്ചി’ എന്ന് തെളിഞ്ഞു നിൽക്കുന്നു.
”ഹലോ, ഇളയമ്മേ…”
”ആഹ് ഫൈസി, നിങ്ങള് എഴുന്നേറ്റോ?
ചായയൊക്കെ കുടിച്ചോ? എന്തൊക്കെയുണ്ട് വിശേഷം?” ഇളയമ്മയുടെ പതിവ് കാര്യന്വേഷണങ്ങളാണ്. ദിവസവും വിളിക്കുന്നത് കൊണ്ട് ആകുലതകളേക്കാൾ കൂടുതൽ വിശേഷം പങ്കുവെക്കലായിരുന്നു ആ സംസാരം.