ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങിയ രാജീവ് ഒരു നിഴൽ പോലെ ശരണ്യയുടെ അടുത്തേക്ക് നടന്നു. തന്റെ ഉള്ളിൽ നടന്ന ആ വന്യമായ പോരാട്ടത്തിന്റെയോ, കുറ്റബോധത്തിന്റെയോ യാതൊരു അടയാളവും പുറത്ത് കാണിക്കാതെ അവൻ മെല്ലെ ബെഡിലേക്ക് ഇരുന്നു. ശരണ്യ അപ്പോഴും ഭയത്തിന്റെ പിടിയിലായിരുന്നു.
അവൾ പതുക്കെ കട്ടിലിലേക്ക് കിടന്നു. രാജീവ് അവൾക്ക് പുറകിലായി വന്ന് അവളെ ചേർത്തു പിടിച്ചു. അവളോട് പിന്നിൽ ചേർന്ന് കിടക്കുമ്പോൾ അവന്റെ കുട്ടൻ കുലച്ചു അവളുടെ പിന്നിൽ തട്ടുന്നത് പോലെ തോന്നി.
എന്നാൽ രാജീവ് ആണേൽ, അല്പം മുൻപ് താൻ സങ്കൽപ്പിച്ച വൈകൃതങ്ങളെ പറ്റിയാലോചിച്ചുകൊണ്ട് അവന്റെ യുക്തിയുമായിട്ടുള്ളയൊരു യുദ്ധത്തിലാണ്. എങ്കിലും, തന്റെ ഭാര്യയുടെ ശരീരത്തിന്റെ ഈ ചൂട്. അത് ആരുടെയോ കൂടെ പങ്കുവെക്കപ്പെട്ടതാണെന്ന സത്യം നിലനിൽക്കെ തന്നെ അവന് ഒരേസമയം വേദനയും ആശ്വാസവും നൽകി. ആ നിശബ്ദതയിൽ, പുറത്തെ കാറ്റടിക്കുന്ന ശബ്ദം കേട്ടുകൊണ്ട് അവർ ഇരുവരും പരസ്പരം ഒട്ടി കിടന്നു.
മറ്റൊരു മുറിയിൽ മക്കൾ സുരക്ഷിതരാണെന്ന ചിന്ത അവന് അല്പം ആശ്വാസം നൽകി. പക്ഷേ, തന്റെ ഉള്ളിലെ ആ രഹസ്യമായ വൈകൃതത്തെയും, ശരണ്യയുടെ ചതിയെയും, അവറാച്ചന്റെ ഭീഷണിയെയും കൂട്ടുപിടിച്ച് ആ ഇരുട്ടിൽ രാജീവ് കണ്ണ് തുറന്നു കിടന്നു.
രാത്രിയുടെ നിശബ്ദതയിൽ, ശരണ്യയുടെ ഓരോ ശ്വാസവും തന്റെ ശരീരത്തിൽ തട്ടുമ്പോൾ രാജീവ് ചിന്തിച്ചു, ഈ യാത്ര അവരെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് തനിക്ക് പോലും നിശ്ചയമില്ലെന്ന്.