“മ്മ്…” പുഞ്ചിരിയോടെയിരിക്കുന്ന ഉമ്മാനെ നോക്കി, കുഴപ്പം ഒന്നുമില്ലെന്ന ആശ്വാസത്തോടെ മകൻ പുറത്തേയ്ക്കുപോയി.
“മോനോട് പറഞ്ഞില്ലാരുന്നു അല്ലേ?” ഡോക്റ്റർ പുഞ്ചിരിയോടെ ചോദിച്ചു. “ആൾ ആകെ വിരണ്ടുപോയിട്ടുണ്ട്.”
“ഇക്കായാണ് പറഞ്ഞത് അവനേം കൂട്ടിക്കൊണ്ട് പൊയ്ക്കോളാൻ. ഒറ്റ മകനാണ്. അടുത്ത കുട്ടിയാവുന്നേനു മുന്നെ, ഇവിടെ വന്ന് എല്ലാം കാണുമ്പോൾ, അവന് കാര്യങ്ങൾ മനസ്സിലാകട്ടേ എന്ന് പറഞ്ഞു.” ആയിഷ ചെറിയ ചമ്മലോടെ പറഞ്ഞു.
“അത് വളരെ നന്നായി. അല്ലെങ്കിൽ ചിലപ്പോളീ പ്രായത്തിലുള്ള ആൺപിള്ളേർക്ക് ചമ്മലുണ്ടാകും. അത് വളരെ അപൂർവമായി, ഒരു പ്രശ്നമായിട്ട് ഞങ്ങളുടെ അടുത്ത് എത്താറുമുണ്ട്. ആസിഫിനേതായാലും ആ പ്രശ്നമില്ലെന്ന് തോന്നുന്നു.”
“അതൊന്നുമില്ല ഡോക്റ്റർ. ഒറ്റയ്ക്ക് വളർന്നതോണ്ടാവും, അവന് താലോലിയ്ക്കാൻ ഒന്നോ രണ്ടോ കുട്ടികൾ ഉണ്ടായാലും ഇഷ്ടാന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ, ഇക്കാന് ഇത്തവണ വേണ്ട, എന്നോട് ആറുമാസം കഴിഞ്ഞ് അങ്ങോട്ട് ചെല്ലാനാണ് പറഞ്ഞിരിക്കുന്നത്. അങ്ങോർക്ക് ഉറയൊന്നും ഇഷ്ടമല്ല. വന്നിട്ട് രണ്ടുദിവസായി. അപ്പോ സേഫ് ആയിരുന്നു. ഇന്നുമുതൽ… ” ആയിഷ നാണത്തോടെ തലകുനിച്ചു.
ഡോക്റ്ററോട് തങ്ങളുടെ യഥാർത്ഥ കാരണമൊന്നും പറയാൻ പറ്റില്ലല്ലോ. ഇതാവുമ്പോൾ പകുതി സത്യവും ബാക്കി കഥയും ആയി. പിന്നെ ഇക്കാ തന്നെ പറഞ്ഞിട്ടാണല്ലോ ഇതെല്ലാം.
“അതു പേടിയ്ക്കണ്ട… നമുക്ക് ശരിയാക്കാം. പിന്നെ, ഇതൊരു വളരെ നിസ്സാരമായ പ്രൊസീജ്യർ ആണ്.”
“മ്മ്…” ആയിഷ നാണത്തോടെ മൂളി.