‘മൂശേട്ട അമ്മായിയമ്മയൊന്നും അല്ലാത്തത് ഭാഗ്യം.’ ആയിഷ മനസ്സിലോർത്തു.‘ഇന്നുവരെ മുഖം കറുത്ത് ഒരക്ഷരം പറഞ്ഞിട്ടില്ല. ആരുമില്ലാത്തവളാണ് താൻ എന്ന ഒരു തോന്നൽ ഇന്നേവരെ ഉണ്ടാക്കിയിട്ടുമില്ല. സ്നേഹത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ… ഇതിപ്പോ, എങ്ങാനും സംശയം തോന്നിയാൽ… എന്റെ റബ്ബേ… കാത്തോളണേ… ഇക്കാടെ ഭ്രാന്തുകൾക്ക് കൂട്ടുനിന്ന്,ഇന്നലെ മുതൽ മകന്റെ ഭാര്യയുമായി! ഇതുവല്ലതും ഉമ്മ അറിഞ്ഞാൽ എന്തും നടക്കും!’
നബീസ തിരിഞ്ഞുനോക്കി ആയിഷയെ നോക്കി സൗമ്യമായി പുഞ്ചിരിച്ചു.
“സാരമില്ല മോളെ. ഇന്നലെ മോന്റെ കൂടെയിരുന്ന് സിനിമാ കണ്ടോ? മുറിയിൽ നിന്ന് ഇടയ്ക്കെപ്പോഴോ എന്തോ ഒച്ചകൾ കേട്ടു.”
“അത്.. അത്… കമ്പ്യൂട്ടറിൽ അവനൊരു സീരീസ് ഇട്ടപ്പം… പിന്നെ ഉറങ്ങുന്നതുവരെ കണ്ടു. ഒരുപാട് വൈകി അതു തീർന്നപ്പോൾ.” ആയിഷ ഞെട്ടലോടെ വിക്കി വിക്കി പറഞ്ഞു.
‘ന്റെ റബ്ബേ, ഉമ്മ വല്ലതും കേട്ടോ… സുഖത്തിനിടയിൽ ഒച്ച പൊങ്ങിപ്പോയോ?‘ അവൾ നിന്നു വിയർത്തു.
“അതിനെന്താ… അവനിന്ന് ക്ലാസ്സില്ലല്ലോ… ദാ ചായ ഉണ്ടാക്കി. ഞാൻ കുടിച്ചു. ആ കപ്പിൽ രണ്ടാൾക്കും. ഇത് മോൾക്ക്. അവന് അവന്റെ പാകത്തിന് പഞ്ചസാരയിട്ടിട്ടുണ്ട്. മോൾ കുടിച്ചിട്ട് അത് ആസിഫിന് കൊടുക്ക്. എഴുന്നേൽക്കാൻ പറ. ബൈക്കെടുക്കാൻ പോണ്ടേ രണ്ടാൾക്കും?” നബീസ ഒരു ചിരിയോടെ ചായ ഗ്ലാസ് നീട്ടി.
“ഉമ്മാ ഞാൻ ഉണ്ടാക്കാം. ഉമ്മ മാറിയ്ക്കോ.” ആയിഷ ജോലികൾ ഏറ്റെടുക്കാൻ നോക്കി.
“സാരമില്ല മോളെ. മുഖത്ത് നല്ല ഉറക്കക്ഷീണം ഉണ്ട്. ചായ കുടിച്ചിട്ട് പോയി മോനെ എഴുന്നേൽപ്പിക്ക്. അവനും നല്ല ക്ഷീണത്തിലാണ് ഉറക്കം എന്ന് തോന്നുന്നു. ഞാൻ തലമുടിയിൽ ഒന്ന് തലോടിയിട്ടും അനക്കമില്ല. പാവം! പിന്നെ പുതപ്പിച്ചിട്ട് ഞാനിങ്ങുപോന്നു.” നബീസ പറഞ്ഞു.