***
ഒരു ചുമരിനപ്പുറത്ത് ഉറക്കത്തിലായിരുന്ന ആസിഫിന്റെ വെല്യുമ്മ നബീസ, രാത്രിയിൽ പേരമകന്റെ മുറിയിൽ നിന്ന് ചില ശബ്ദങ്ങൾ കേട്ടുണർന്നപ്പോൾ കരുതി, അവൻ ഏതോ സിനിമ കാണുകയാണ്. ഇടയ്ക്കൊക്കെ എന്തൊക്കെയോ ഞരക്കസ്വരങ്ങൾ കേട്ട് ഉണർന്നെങ്കിലും, അവർ വീണ്ടും ഉറക്കത്തിന്റെ ആഴത്തിലേക്കാണ്ടു.
പിറ്റേന്ന്, രാവിലെ സമയം ഏഴര.
പതിവുപോലെ പ്രഭാതകൃത്യങ്ങൾ നടത്തി ചാരിയിട്ടിരുന്ന തന്റെ വാതിൽ തുറന്ന് മുറിയിൽ നിന്ന് പുറത്തിറങ്ങാൻ തുടങ്ങുകയായിരുന്നു നബീസ.
ഏഴുമണിയാകുന്നതിന് മുമ്പ് ആയിഷ അടുക്കളയിൽ എത്തിയിരിക്കും.
നബീസ ആസിഫിന്റെ മുറിയിൽ എത്തി, ക്ലാസുണ്ടെങ്കിൽ അവനെ വിളിച്ചുണർത്തിയിട്ടേ അടുക്കളയിലേക്ക് പോകൂ.
പതിവില്ലാതെ രാവിലെ തന്നെ ആസിഫിന്റെ മുറിയുടെ വാതിൽ തുറക്കുന്നതു കേട്ട്, നബീസ ഒന്നു നിന്നു.
ചുവന്ന, വലപോലെയുള്ള, കയ്യില്ലാത്ത, മുട്ടിനു മുകളിൽ നിൽക്കുന്ന ഒരു നെറ്റ് ഡ്രസ്സിട്ട്, ആസിഫിന്റെ മുറിയിൽ നിന്ന് ഇറങ്ങി, ആ വാതിൽ ശബ്ദമുണ്ടാക്കാതെ ചാരി, മുടിയാകെ അഴിഞ്ഞുലഞ്ഞ്, ഉറക്കച്ചടവോടെ, ആകെ തളർന്നമട്ടിൽ, സാവധാനം വേച്ചുവേച്ച് സ്വന്തം മുറിയിലേക്ക് നടന്ന് പോകുന്ന മരുമകൾ ആയിഷ!!!
ആ കാഴ്ചയിൽ ഒന്നു ഞെട്ടി, പുറത്തിറങ്ങാതെ നബീസ നിശ്ശബ്ദയായി തന്റെ മുറിയ്ക്കുള്ളിൽത്തന്നെ നിന്നു.
ആയിഷ തന്റെ മുറിയിൽ കയറി വാതിൽ അടച്ചപ്പോൾ, അവർ തുടിയ്ക്കുന്ന ഹൃദയത്തോടെ പതിയെ ചെന്ന് ആസിഫിന്റെ വാതിൽ തുറന്നു.
പ്രഭാതത്തിലെ അരണ്ട വെളിച്ചത്തിൽ അവർ കണ്ട കാഴ്ച്ചകൾ അവരുടെ കണ്ണുകളെ ആശ്ചര്യത്താൽ വിടർത്തി.