“മ്മ്.. അതും എനക്ക് മനസ്സിലായി. അതങ്ങനേ വരൂ. ഓനെ എനക്കറിഞ്ഞൂടെ. ഓ.. പെണ്ണിന്റെ നാണം. ആകെ ചൊമക്കണ്. പുതുപ്പെണ്ണിനെപ്പോലേണ്ട്… ഹഹഹ..”
“ഈ ഉമ്മാ… മനുഷനെ തൊലിയുരിക്കണ്.” ആയിഷാ ആകെച്ചുവന്ന് ഉമ്മാനെ വിട്ട് തന്റെ മുറിയിലേക്ക് ഓടി.
“മോളേ ആയിഷാ… പയ്യെ ഓട്. ബീഴണ്ട.“
അന്നു മുഴുവൻ ഉമ്മാടെ ഓരോ പുഞ്ചിരിയ്ക്കും ആയിഷ കൂടുതൽ ചുവന്നു തുടുത്തുകൊണ്ടിരുന്നു. ആസിഫ് വേഗം ഇങ്ങു വന്നിരുന്നെങ്കിൽ എന്ന് അവൾ അത്യധികം ആഗ്രഹിച്ചു. രാത്രി ഇതെല്ലാം അറിയുമ്പോൾ അവന്റെ മുഖം ഒന്ന് കാണണം തനിക്ക്. നല്ല ശേലായിരിക്കും. അവൾ ഊറിച്ചിരിച്ചു.
***
അത്താഴം കഴിഞ്ഞെത്തിയ ആസിഫ്, പതിവുപോലെ കട്ടിലിൽ കുഞ്ഞിനെ കാണാഞ്ഞ് ചോദിച്ചു,
“ഉമ്മാ. ആരിഫയെവിടെ?”
“നെന്റെ വെല്യുമ്മാന്റെ മുറീല്!”
“അപ്പോ അവൾ മൊലകുടിയ്ക്കാൻ കരഞ്ഞാലോ?”
“വെല്യുമ്മാ കൊണ്ടെത്തരും. വാതിൽ കുറ്റിയിടണ്ടാന്ന് പറഞ്ഞ്.”
“ങേ?”
“വെല്യുമ്മാക്ക് പണ്ടേ തന്നെ എല്ലാം അറിയാം. ആള് നമ്മളെ നോക്കി രസിച്ച് നടക്കേരുന്ന്!”
“ഉമ്മാ!!?… എങ്ങനെ..?!” ആസിഫ് ഞെട്ടിയെഴുന്നേറ്റിരുന്നുപോയി.
“നമ്മടെ ഒച്ചേം, ഉപ്പാന്റെ വീഡിയോകോളിലെ ശബ്ദോം ഒക്കെ വെല്യുമ്മാ കേട്ടിരിക്കണു. നമ്മടെ നിക്കാഹും അതിന്റെ പിറ്റേന്ന് തന്നെ മനസ്സിലാക്കിയിരുന്നു.“
”ന്റെ റബ്ബെ! വെല്യുമ്മാ എല്ലാം അറിഞ്ഞിരിക്കണോ? ശ്ശെ ഇനി ഞാൻ എങ്ങനെ വെല്യുമ്മാന്റെ മൊഖത്ത് നോക്കും?“
“നിന്നോട്, ചമ്മണ്ട, വെല്യുമ്മാക്ക് നിന്നെ പെരുത്തിഷ്ടാന്നും, നീയായതോണ്ട് ഒരു കൊഴപ്പോല്ലാന്നും പറഞ്ഞിരിക്കണ്. നാളെത്തന്നെ ന്റെ മുത്ത് വെല്യുമ്മാനെ മുറുക്കെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തോ. ഞാൻ കുറേ ഉമ്മ കൊടുത്ത്.”