“ഒന്നു പോ ഉമ്മാ…”
“ഹോ എന്താരുന്നൂ രണ്ടാളും അഭിനയം? അഷറഫ് വരാത്തത് ഞാൻ ഇതെങ്ങാനും കണ്ടുപിടിച്ചാലോന്ന് ഓർത്തിട്ട് തന്നെയാണ്. അവനറിയാം ഞാൻ അവനെ മനസ്സിലാക്കീട്ടുണ്ടന്ന്. പണ്ടേ അങ്ങനാ…. അവന് മറ്റുള്ളവരടെ പണി കാണുന്നതാണിഷ്ടം. പണ്ട് ഞാനും വാപ്പേം ചെയ്യുമ്പോ അവൻ വാതിൽ പയ്യെ തൊറന്ന് നോക്കി നില്ക്കും. ഞങ്ങൾ കാണാത്ത മട്ടിൽ കെടക്കും. പിന്നെപ്പിന്നെ അവന് അതൊരു ശീലായി. കല്യാണം കഴിഞ്ഞ് ആസിഫുണ്ടായപ്പോ അതെല്ലാം മാറീന്നാ ഞാൻ കരുതിയേ. മാറാതിരുന്നത് ഏതായാലും നന്നായീന്ന് ഇപ്പോ തോന്നണ്. എനക്ക് എന്റെ പേരക്കുട്ടീന്റെ കുഞ്ഞിനെ താലോലിയ്ക്കാൻ പറ്റീലോ. ഹഹഹ…”
ഈ പുതിയ അറിവുകളിൽ ആശ്ചര്യപ്പെട്ട്, ഉമ്മാടെ മുഖത്തേയ്ക്കുനോക്കി ആ ആലിംഗനത്തിൽ അലിഞ്ഞ് അവൾ നിന്നു.
ഉമ്മാന്റെ ദേഹത്ത് ചുറ്റിയിരുന്ന തന്റെ കൈകൾ അവിടെ മുറുകുന്നത് അവൾ അറിഞ്ഞു. ലോകത്ത് തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത് ഈ സത്യസന്ധയായ ഉമ്മയാണെന്ന് അവൾക്ക് മനസ്സിലായി.
“പിന്നേയ്… ആരിഫാനെ ന്റെ മുറീൽ കെടത്തിക്കോ. എനക്കൊരു കൂട്ടാവൂല്ലോ.”
“ഉമ്മാ.. അവൾ ഇടക്ക് മൊലകുടിക്കാൻ എണീക്കും…”
“സാരോല്ല. ഓള് കരഞ്ഞാ ഞാൻ കോണ്ടരാം. ആസിഫ് ബാക്കിവല്ലോം വെച്ചിട്ടൊണ്ടെങ്കി അവൾക്ക് കൊടുത്താൽ മതി.”
“ശരിയുമ്മാ..” ആയിഷ ഉമ്മ പറഞ്ഞതുകേട്ടപ്പോൾ കൂടുതൽ ചുവന്നു.
“മ്മ്.. മ്മ്… ഓൻ ചെറുപ്പാണ്. ജ്ജ് ഓനോളം മൂത്തതും. നടുവെട്ടാതെ നോക്കണം.. ഹഹഹ..”
“ഉമ്മാ… വേണ്ടാ.. വേണ്ടാ.. ഇങ്ങള് കളിയാക്കണ്ട… ഇങ്ങടെ മോനാണ് എല്ലാത്തിനും കാരണം.”