“വെല്യുമ്മാ… ഉമ്മാ നാളെ വരണ്.“ ആസിഫ് ആഹ്ളാദം തുളുമ്പുന്ന സ്വരത്തിൽ പ്രഖ്യാപിച്ചു.
”അതിന് എട്ടു ദെവസാല്ലേ ആയോളൂ?“
”ഉപ്പാ പറഞ്ഞ് നാളത്തേയ്ക്ക് ടിക്കറ്റ് കിട്ടീന്ന്.“
”ഓ ചെക്കൻ നെലത്തൊന്നുവല്ല. ഇതിപ്പോ ചില പുതുമോടികള് കാട്ടണപോലേണ്ട്. ഹഹഹ“
”ഒന്നുപോ വെല്യുമ്മാ… ഉമ്മേല്ലാത്തോണ്ട് ഒരു രസോം ഇല്ലാർന്നു. അതാ..“
”ഇതൊക്കെ നീ നിക്കാഹ് കഴിച്ച് ഒരു പെങ്കുട്ടി ഈ വീട്ടിലേക്ക് വരുന്നതുവരേ ഉള്ള്. അതുകഴിഞ്ഞാൽ ഉമ്മേനേം വേണ്ട, വെല്യുമ്മേനേം വേണ്ട.“
”ഞാൻ വേറെ ഒരു പെങ്കുട്ടീനേം നിക്കാഹ് കഴിക്കണില്ല.“ ആസിഫ് പിണങ്ങി.
”അതെന്താ അങ്ങനെ? നീയെന്താ ആണല്ലേ?“ നബീസ കളിയാക്കി.
”അതല്ലാ… അത്… പിന്നേ… ഉമ്മാനേം, വെല്യുമ്മാനേം വിട്ടുപോകാതിരിക്കാൻ, ഞാൻ നിക്കാഹ് കഴിക്കണില്ലാന്നാ പറഞ്ഞേ…“ ആസിഫ് ആകെ ചമ്മി വാക്കുകൾ കിട്ടാതെ ഉരുണ്ടു.
”ഓ പിന്നേ.. എന്തൊരു ത്യാഗം! നിന്റെ മുഖത്തെ ഭാവം കണ്ടാൽ തോന്നും, പറ്റിയാൽ നീ ഉമ്മാനെയങ്ങ് കെട്ടിയേനേന്ന്. ഹഹഹ…“
”വെല്യുമ്മാ… കളിയാക്കണ്ട… പറ്റിയാ ഞാനത് ചെയ്തേനെ…“ അവൻ മുഖം കൂർപ്പിച്ചു.
”നീ കെട്ടിക്കോടാ… നിന്റുമ്മായല്ലേ? ഉപ്പാനോട് മാത്രം പറഞ്ഞാ മതീല്ലോ.“
”ങേ… അതുകൊള്ളാലോ! അപ്പൊ അങ്ങനെയങ്ങ് ചെയ്യാം അല്ലെ? ഉമ്മ വരുമ്പോ വെല്യുമ്മ തന്നെ എനിക്കായി ഒന്ന് നിക്കാഹ് ആലോചിക്ക്. പെണ്ണ് സമ്മതിച്ചാൽ നമുക്ക് ഉപ്പാനോട് ചോദിയ്ക്കാം… ഹഹഹ“ അവൻ പൊട്ടിച്ചിരിച്ചു.
”കള്ളൻ… അത്രയ്ക്കിഷ്ടാ ഉമ്മാനെ, അല്ലേ.“ നബീസ കുസൃതിച്ചിരിയോടെ അവനെ നോക്കി.