ഗ്രീഷ്മത്തിനപ്പുറം പൂക്കാലമുണ്ടാവും.. 1 [സ്പൾബർ]

Posted by

 

 

“അപ്പന് വല്ല അസുഖവുമുണ്ടോ… ?…വല്ല ഷുഗറോ അങ്ങനെയെന്തെങ്കിലും… ?”..

 

 

“ഇല്ല…”..

 

 

“എന്നാ മമ്മിക്കറിയാം എന്തിനാണ് അപ്പൻ മമ്മിയെ… അത്…

നിർത്തിയതെന്ന്…”..

 

 

ഈ സംസാരം പ്രശ്നമാവുമെന്ന് ബീനക്ക് തോന്നി…

പക്ഷേ കാര്യഗൗരവത്തോടെ സംസാരിക്കുന്ന മകനോട് ഒന്നും മറച്ച് വെക്കാനും അവൾക്കായില്ല..

 

 

“അത്… കുറച്ച് മാസങ്ങൾക്ക് മുമ്പ്… ഒരു സംഭവമുണ്ടായി…”..

 

 

അവന്റെ മുഖത്തേക്ക് നോക്കാനാവാതെ ബീന പറഞ്ഞു..

 

 

“ആ സംഭവമാണോ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കുള്ള കാരണം… ?”..

 

 

ബീന തലയാട്ടി..

 

 

“അതെന്താണെന്ന് ഞാൻ ചോദിക്കുന്നില്ല… മമ്മിക്കിഷ്ടമുണ്ടേൽ പറഞ്ഞാ മതി… അതറിഞ്ഞാ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ്ട്… “..

 

 

ഇത്രയും പക്വതയോടെ മകൻ സംസാരിക്കുന്ന ബീന ആദ്യമായി കേൾക്കുകയാണ്.. താനത് പറഞ്ഞാലും അതിന് പരിഹാരം കാണാൻ ഇവനാവില്ലെന്നറിയാം..എന്നാലും കുടുംബത്തിന്റെ നന്മക്ക് വേണ്ടി ഇവനിങ്ങനെ പ്രയാസപ്പെടുന്നത് കാണുമ്പോ പറയാൻ തന്നെ ബീന തീരുമാനിച്ചു.. മുമ്പിലിരിക്കുന്നത് മകനല്ലെന്നും എല്ലാം തുറന്ന് പറയാൻ പറ്റുന്ന നല്ലൊരു സുഹൃത്താണെന്നും മനസിൽ കരുതി പതറിയ ശബ്ദത്തിൽ ബീന പറയാൻ തുടങ്ങി..

 

 

വിവാഹത്തിന്റെ ആദ്യ നാളുകളിൽ തുടങ്ങി, ഇത്രയും കാലം ജോണിച്ചന്റെ തണുപ്പൻ രതിയും, ഷേർളിയെ കള്ളവെടിക്ക് പിടിച്ചതും, അവളുടെ വാക്ക് കേട്ട ധൈര്യത്തിൽ പിടിച്ച് നിൽക്കാനാവാതെ ഒരുത്തനെ വീട്ടിൽ കയറ്റിയതും, അത് ജോണിച്ചൻ പൊക്കിയതും, താനഴിച്ചിട്ട പാന്റി ജോണിച്ചൻ കാണാനിടയായി തന്നെ സംശയിച്ചതും, ഇനി മേലിൽ തന്റെ ദേഹത്ത് തൊടില്ലെന്ന് പ്രതിജ്ഞയെടുത്തതും എല്ലാം ബീന പറഞ്ഞു..ആദ്യം തന്നെ പോരായ്മ ഉണ്ടായിരുന്നെങ്കിലും അത് പൂർണമായും നിന്ന് പോയത് തന്റെ സമനില തെറ്റിച്ചെന്നും, ജോണിച്ചൻ തന്നെ പൂർണമായും തഴഞ്ഞത് തനിക്ക് സഹിക്കാനായില്ലെന്നും, അല്ലാതെ മാത്തുക്കുട്ടിയോട് തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും ബീന പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *