പിടിക്കുമ്പോൾ അവളുടെ വിരലുകൾ വിറകുന്നുണ്ടായിരുന്നു.
“ആര്യ… നീ… നീ എന്താ പറയണേ എന്ന് വല്ല ബോധ്യവും ഉണ്ടോ?”
അവളുടെ ശബ്ദം ഇടറി. ഭയവും അവിശ്വാസവും കലർന്നു അവൾ അവനെ നോക്കി.
“അച്ഛൻ ജീവിച്ചിരിക്കുന്ന അത്ര കാലം നമുക്ക് സ്വതന്ത്രരാകാൻ പറ്റില്ല. അയാൾ ഈ മനയുടെ നിയമമാണ്. അയാൾ ഉള്ളിടത്തോളം നമ്മൾ അയാളുടെ പാവകളാണ്. ഞാൻ ഇനി അങ്ങനെ ജീവിക്കില്ല.”
ദിയ പിൻവലിഞ്ഞു. കട്ടിലിന്റെ അരികിൽ ഇരുന്നുകൊണ്ട് അവൾ മെല്ലെ പിന്നോട്ട് മാറി.
“നീ… നീ അച്ഛനെ… കൊ-?” അവൾക് വാക്കുകൾ മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല.
ആര്യൻ തല ഒന്ന് കുനിച്ചു താഴേക്ക് നോക്കി. എന്നിട്ട് തല കുലുക്കി.
പിന്നെ മെല്ലെ എഴുന്നേറ്റു.
നഗ്നനായ അവൻ കുറച്ചു മുന്നോട്ട് അവളുടെ ആരുകിലേക് നിന്നു.
“ഞാൻ ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല. പക്ഷെ… ഇനി എടുക്കും. ഇന്ന് രാത്രി തന്നെ.”
ദിയയുടെ ശ്വാസം കനത്തു.
“ആര്യ… ദൈവമേ… നിനക്ക് ഭ്രാന്തായോ? അച്ഛനെ കൊന്നാൽ… അത്… അത് നമ്മുടെ ജീവിതം തീർക്കും.
പോലീസ്… ജയിൽ…
നമുക്ക് ഒരിടവും ഉണ്ടാകില്ല.”
ആര്യൻ ഒരു ചെറു ചിരി ചിരിച്ചു.
“ജയിലാണോ ചേച്ചി പേടിക്കുന്നത്? ഇപ്പോൾ നമ്മൾ ഏത് ജയിലിലാ ജീവിക്കുന്നത്? ഈ മനയല്ലേ നമ്മുടെ ജയിൽ? അച്ഛൻ താക്കോൽ കൈയിൽ വെച്ചിരിക്കുന്ന ജയിൽ.”
അവൾ ഒരു രണ്ടു നിമിഷത്തേക്കു കണ്ണുകൾ അടച്ചു, എന്നിട്ട് ഒരു ശ്വാസം എടുത്തിട്ട് വീണ്ടും തുറന്നു.
“ഞാൻ… ഞാനും ഇതൊക്കെ ആലോചിച്ചിട്ടുണ്ട്. പക്ഷെ… പക്ഷെ ഇത്ര ദൂരം വരെ ഒരിക്കലും പോയിട്ടില്ല.”