ആഹ്ഹ്ഹ്… അകത്തു പോകാം.. എന്ന് പറഞ്ഞു കൊണ്ട് സുമതി കണ്ണുകൾ അടച്ചു കുറുകി നിന്നു.. ഹരി സുമതിയും ആയി അകത്തേക്ക് നടന്നു.. ഹാളിൽ കുടിച്ചു ബോധം കെട്ട് കിടക്കുന്ന ഭർത്താവിനെ നോക്കി കൊണ്ട് സുമതി ഹരിയുടെ കൂടെ റൂമിലേക്ക് കയറി.. അന്ന് രാത്രി ഒരു പോള കണ്ണ് ഉറക്കത്തെ ഹരി സുമതിയുടെ മേൽ ആറാടി തകർത്തു..
ടാ… ദാ.. നോക്കിക്കെ… ആരാ വരുന്നത് എന്ന്.. അമ്പലത്തിനു അടുത്തുള്ള കടയിൽ ഇരുന്നു കൊണ്ട് വർത്താനം പറഞ്ഞിരുന്ന രണ്ട് യുവാക്കളിൽ ഒരാൽ മറ്റൊരാളോട് പറഞ്ഞു.. രണ്ടാമൻ നോക്കിയപ്പോ ഉണ്ട്.. സെറ്റും മുണ്ടും ഉടുത്തു കിച്ചുവിന്റെ കയ്യും പുടിച്ചു പതിയെ നടന്നു വരുന്ന സുനിത്ര…
ഹോ.. ഒന്ന് പെറ്റാലും എന്ത് ചരക്കാ അവൾ അല്ലേടാ… ആ ചെക്കനെ കണ്ടാൽ അവളുടെ മോൻ ആണെന്ന് പറയില്ല ഇളയാ അനിയൻ ആണെന്നെ പറയു.. അല്ലെ…? മ്മ്മ്.. എന്താടാ.. ആ മൂളലിൽ ഒരു വിരഹം പോലെ.. ഓഹ്.. നീ കുറെ കൊതിച്ചിട്ടും മേണച്ചിട്ടും നിന്റെ കയ്യിൽ കിട്ടാത്തതിന്റെ വിഷമം ആണോ..?
ഹും.. ഞാൻ കൊതിച്ചു എങ്കിൽ അവളെ നേടിയിരിക്കും.. അവളുടെ കൂടെ കിടന്നിരിക്കും ഞാൻ.. മറ്റവൻ വാശിയിൽ പറഞ്ഞു കൊണ്ട് അമ്പലത്തിലേക്ക് കയറി പോകുന്ന സുനിത്രയേ ഒന്ന് നോക്കി കൊണ്ട് ബൈക്കിൽ കയറി പോയി..
ശ്രീ കോവിലിനു മുന്നിൽ ചെന്നു നിന്ന് സുനിത്ര കൈ കൂപ്പി പ്രാർത്ഥിചതു ഹരിയേ ഒരിക്കലും തനിക്ക് നഷ്ടം ആകരുതേ എന്ന് ആരുന്നു..അമ്പലത്തിൽ നിന്ന് തൊഴുതു ഇറങ്ങി സുനിത്ര വീട്ടിലേക്ക് നടന്നു.. പോകുന്ന വഴിയിൽ കണ്ട പല കാഴ്ചകളും അമ്മയെ ചൂണ്ടി കാണിച്ചു കൊണ്ട് ഓരോന്ന് ചോദിച്ചു കൊണ്ടിരുന്ന കിച്ചുനോട് അവൻ ചോദിക്കുന്നതിനു ഉള്ള മറുപടി പറഞ്ഞു കൊണ്ടാണ് സുനിത്ര നടന്നത്..