എന്നോട് അധികം ആരും പരിചയപ്പെടാൻ വന്നുമില്ല ഞാൻ അങ്ങോട്ട് പോയി പരിചയപ്പെട്ടുമില്ല. ഉച്ചയ്ക്കുള്ള ബസ്സിൽ തിരിച്ചുപോരുമ്പോൾ ആളുകൾ കുറവായിരുന്നു എന്റെ സ്കൂളിലെ ചിലർ മാത്രമേ ബസ്സിൽ ഉണ്ടായിരുന്നുള്ളൂ, അതുകൊണ്ടുതന്നെ സീറ്റ് കിട്ടി. ബസ്സിലെ സൈഡ് സീറ്റും പ്രണയഗാനങ്ങളും അതൊന്നര കോമ്പിനേഷനാണ്. നന്നായി ഒന്നു മയങ്ങി.
വീട്ടിലെത്തി ഫുഡ് കഴിച്ചു ഒന്നു കൂടി മയങ്ങി. വൈകുന്നേരം പതിവുപോലെ കളിക്കാൻ പോയി.
ദിവസങ്ങൾ മെല്ലെ മെല്ലെ കടന്നുപോയി, പതിയെ പതിയെ ബസ്സിലുള്ള എല്ലാവരെയും പരിചയപ്പെട്ടു സ്കൂളിലും ക്ലാസിലും ഒക്കെ കൂട്ടുകാരായി.
ആ ചേച്ചിയെയും പരിചയപ്പെട്ടു.
പേര് അനുപമ, വയസ് 25.കല്യാണം കഴിഞ്ഞിട്ട് രണ്ടുവർഷമായി. ഹസ്ബന്റിന് കലക്ടറേറ്റിൽ ആണ് ജോലി ഇപ്പോൾ പോസ്റ്റ് കിട്ടിയിരിക്കുന്നത് തിരുവന്തപുരം ആണ്, ആഴ്ചയിൽ വീട്ടിലേക്ക് വരും. വീട്ടിൽ ഹസ്ബന്റിന്റെ അച്ഛൻ അമ്മ രണ്ടുപേരും ടീച്ചർമാർ ആണ്. കല്യാണം കഴിഞ്ഞിട്ട് രണ്ടുവർഷമായി എങ്കിലും ഇപ്പോഴേ കുട്ടികൾ വേണ്ട എന്ന തീരുമാനത്തിലാണ് അവർ. ബി എഡ് കഴിഞ്ഞു, ഇപ്പോൾ ഉദയപുരം ഉള്ള ഒരു പ്രൈവറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ടീച്ചറായി ജോലി കിട്ടി.
ആള് നല്ല കമ്പനി ആണ്. എന്നാൽ എല്ലാറ്റിനും ഒരു അതിർവരമ്പ് നിശ്ചയിച്ചിട്ടുണ്ട്. എല്ലാരോടും ഫ്രീയായി സംസാരിക്കുമെങ്കിലും കോഴി സ്വഭാവം ഉള്ളവരോട് എപ്പോഴും ഒരു അകലം പാലിച്ചു. പലരും മൊബൈൽ നമ്പർ ആവശ്യപ്പെട്ടെങ്കിലും അവർ ആർക്കും അത് നൽകിയില്ല. പെൺകുട്ടികൾക്ക് പോലും. സാരി ഉടുക്കുമ്പോൾ പോലും അത്രയ്ക്കും ശ്രദ്ധിച്ചാണ് സാരി ഉടുക്കുന്നത്. വയറിന്റെ ഒരു കണിക പോലും കാണാൻ കിട്ടില്ല, ഏത് സൈഡിൽ നിന്ന് നോക്കിയാലും മാറിന്റെ വലിപ്പവും മനസ്സിലാവാൻ പറ്റില്ല.