ഞാൻ അൽപ്പനേരം കൂടി വെളിയിൽ ചിലവഴിച്ചു.
പിന്നീട് ഞാൻ പതുക്കെ വാതിൽ തുറന്നു അകത്തു കയറി. അപ്പോഴേയ്ക്കും അവർ നനഞ്ഞ കൈലിയും ബ്ലൗസും പിഴിഞ്ഞ് തോർത്തി ഉടുത്തു കഴിഞ്ഞിരുന്നു.
ചേച്ചി: “അയ്യോ ഒന്ന് വെളിയിൽ പോ കുഞ്ഞേ ”
ചേച്ചി മുരണ്ടു ഒരു ചെറു ചിരിയോടെ.
ഞാൻ: “ചേച്ചി, ഇനിയിപ്പോൾ ഞാൻ കാണാത്തതു ഒന്ന് മാത്രമേ ഉള്ളൂ ചേച്ചിയിൽ” ചേച്ചി അങ്ങോട്ട് നോക്കി നിന്നു. അവർ എന്നിലെ കുറുക്കനെ കണ്ടു കഴിഞ്ഞിരുന്നു.
ഞാൻ:”ചേച്ചി ഈ രാവിലെ എവിടെ പോയതായിരുന്നു?”
അവരുടെ നാണം കുറഞ്ഞിരുന്നു.
ചേച്ചി:”പെണ്ണിന് ഫീസ് കൊടുക്കേണ്ട ദിവസമായിരുന്നു. ഞാൻ ആ തേങ്ങാ വെട്ടുകാരൻ മുതലാളിയെ ഒന്ന് കണ്ടു കുറച്ചു പണം വായ്പ്പ ചോദിക്കാൻ ചെന്നതാ…അപ്പോഴാ അയാൾക്ക്”
പിന്നെ അവരുടെ മുഖം കറുത്തു. അൽപ്പനേരം മിണ്ടാതെ നിന്നപ്പോൾ ഞാൻ തിരക്കി: “അയാൾക്കെന്താ”
ചേച്ചി: “കുത്തിക്കഴപ്പ്. എന്റെ നെഞ്ചിൽ പിടിക്കാൻ വന്നു.
ഞാൻ കുറ്റിക്കിട്ടൊന്നു പൊട്ടിച്ചു. ഭാര്യ ഉണ്ടായിട്ടും എന്നെ കണ്ടപ്പോൾ അയാൾക്ക് ഭോഗിക്കണം. ഞാൻ വെറുതെ വിടുമോ?”
വീണ്ടും നിശബ്ദത.
അവരുടെ ദയനീയ അവസ്ഥ കണ്ടപ്പോൾ എനിക്കവരോട് അൽപ്പം കരുണ തോന്നി.
ഞാൻ : “ചേച്ചിക്ക് എത്ര രൂപയാണ് വേണ്ടത്?”
ചേച്ചി: “എന്തിനാ കുഞ്ഞേ, കുഞ്ഞെനിക്കു തരുമോ പണം?”
അവരുടെ മുഖത്തൊരു സന്തോഷം ഞാൻ കണ്ടു.
ഞാൻ: “ഞാൻ തരാം, ആദ്യം എത്ര വേണമെന്ന് പറയൂ.”
ചേച്ചി: “നൂറു രൂപാ വേണം മോനെ ഒണ്ടോ?”
ഞാൻ : “വീട്ടിൽ പണമുണ്ട് ഞാൻ തരാം”
ചേച്ചി : “അയ്യോ കുഞ്ഞേ,കുഞ്ഞിന്റെ അമ്മ അറിയല്ലേ”