“ദൈവമേ ഈ ശ്രീസന്ധ്യക്കു നാശങ്ങൾ വഴക്കുതുടങ്ങിയോ?”
അമ്മ പിറുപിറുത്തു കൊണ്ട് അങ്ങേ മുറിയിലേയ്ക്കു പോയി.
കുറെ കഴിഞ്ഞ് അമ്മ അറിയാതെ ഞാൻ മുറ്റത്തിറങ്ങി പതുക്കെ പടിഞ്ഞാട്ടു നടന്നു.
എനിക്ക് അവരുടെ തെറി കേൾക്കാനുള്ള ആകാംഷ വർധിച്ചു വന്നു.
നേരം അൽപ്പം ഇരുട്ടിയതിനാൽ എന്നെ ആരും കാണുകയില്ല.
അത് ഭാഗ്യമായി.
വഴക്കു അങ്ങനെ ചൂട് പിടിച്ചു വരികയാണ്.
വസുമതിച്ചേച്ചിയുടെ അടുത്ത് തന്നെ മകൾ രമ നിൽക്കുന്നുണ്ട്.
വസുമതി- “ഫ, മരങ്ങോടാ നാണോം മാനോം ഉണ്ടോടാ നിനക്ക്?
നിന്റെ പെങ്ങടെ വേലിയിൽ പോയി ഒളിഞ്ഞു നോക്കെടാ പട്ടീ.”
അവരുടെ ശകാരത്തിനൊപ്പം മുന്നിൽ തുളുമ്പി നിന്ന മുലകൾ തുള്ളിച്ചാടി.
സണ്ണി- “പോടീ പെണ്ണുംപുള്ളെ നീ തുണി ഇല്ലാതെ നിന്ന് കുളിച്ചിട്ടല്ലെടീ ഞാൻ നോക്കിയത്.”
പണ്ടൊക്കെ കുളിമുറി എന്ന് വെച്ചാൽ മെടഞ്ഞ ഓലകൊണ്ട് മറച്ച ചെറ്റകുളിമുറി ആയിരുന്നു നാട്ടിൻ പുറങ്ങളിലൊക്കെ.
അത് നിറയെ ഓട്ടകളായിരിക്കും.
അതിനിടയിൽകൂടി ഒളിഞ്ഞു നോക്കുന്നത് പലരുടെയും ദൗർബ്ബല്യമായിരുന്നു.
സണ്ണി ഈ പരിപാടി സ്ഥിരം ചെയ്യാറുണ്ടെന്നു തോന്നുന്നു.
വസുമതി-“അമ്മെപ്പണ്ണി തായോളി നിന്റെ ഈ വൃത്തികേടിനു ഞാൻ കേസ് കൊടുക്കും.”
സണ്ണി: “ന്ഹാ ചെല്ല്, ചെന്ന് കേസ് കൊടുക്ക്.”
അങ്ങനെ വളരെ നേരം തെറി പൂരം നടത്തിയിട്ടാണ് അന്ന് രണ്ടു പേരും പിൻവാങ്ങിയത്.
വസുമതി ചേച്ചി വെള്ളം കണ്ടു അന്തിച്ചു നിൽക്കുകയാണ്. അവർ നാലുപാടും നോക്കി.
എന്നെ പക്ഷെ അവർ കണ്ടില്ലെന്നു തോന്നുന്നു.
ഉടുത്തിരുന്ന കൈലി അവർ മെല്ലെ മുകളിലോട്ടു തെറുത്തു കയറ്റി.