ഇത്രയും പറഞ്ഞപ്പോൾ ഇച്ചായൻ വീണ്ടും മെയിൻ ഡോറിന്റെ അടുത്തായി. ഞാൻ സിറ്റൗട്ടിലേക്ക് ഇറങ്ങാൻ ചെന്നു.
ഇച്ചായൻ: എങ്ങോട്ടാ, നീ അകത്തു കയറിപ്പോകു, ഈ കോലത്തിൽ പുറത്തേക്കിറങ്ങണ്ട..
ഞാൻ: എന്താ ഇച്ചായാ, ഈ നട്ടപ്പാതിരായ്ക്ക് എന്നെ ഇവിടെ ആര് കാണാനാ.. ശരിക്കും നോക്കിക്കേ എന്തെങ്കിലും പുറത്തു കാണാനുണ്ടോ എന്റെ ദേഹം.
ഇച്ചായൻ: കാണാൻ ആളുണ്ടോ, എന്തെങ്കിലും കാണാൻ പറ്റുന്നുണ്ടോ എന്നതല്ല. വീട്ടിലെ പെണ്ണുങ്ങൾ മാന്യമായി വേണം എപ്പോഴും നടക്കാൻ. അത് രാത്രിയായാലും പകലായാലും.. അറക്കൽ തറവാട്ടിലെ പെണ്ണുങ്ങളൊക്കെ അങ്ങനെയാണ്. നിന്നെ കണ്ടല്ലേ അവള് വളരുന്നത്.. ഇതൊക്കെ എത്ര വട്ടം ഞാൻ പറഞ്ഞിരിക്കുന്നു.. ഇനിയും പറയിപ്പിക്കരുത്, നീ അകത്ത് കയറിപ്പോ..
ഇതൊക്കെയാണ് ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ.. ഒരു സ്വാതന്ത്ര്യം തരില്ല. എന്നാൽ ഇയാളെ ഒട്ടു തിന്നുമോ അതുമില്ല.. വാതിലിൽ മറഞ്ഞ നിന്നുകൊണ്ട് ഞാൻ ഇച്ചായനെ നോക്കി. തിരിഞ്ഞു പോലും നോക്കാതെ അയാൾ കാറിൽ കയറി. ഉള്ളിൽ തോന്നിയ അല്പം ദേഷ്യം വെച്ച് ഞാൻ മനസ്സിൽ പറഞ്ഞു “ ഹ്മം.. അറക്കൽ തറവാട്ടിലെ പെണ്ണുങ്ങളുടെ മാഹാത്മ്യം, അല്പം മുമ്പ് പുരപ്പുറത്ത് വച്ചാണ് ഇയാളെ ഭാര്യയെ വേറൊരുത്തൻ പണ്ണിയത്.. അവനുള്ള അതെ വീട്ടിൽ ഭാര്യയെ തനിച്ചാക്കിയാണ് ഈ അഹങ്കാരത്തോടെ ഉള്ള ഇറങ്ങിപ്പോക്ക്.. ” ഇച്ചായന്റെ വണ്ടി കാർപോർച്ചിൽ നിന്നും ഉരുണ്ടു.. ഞാൻ വാതിൽ അടച്ച് വീണ്ടും കുറ്റിയിട്ടു. സ്വീകരണ മുറിയിലെ ലൈറ്റ് ഒന്നും ഓഫ് ആക്കാൻ ഞാൻ മെനക്കെട്ടില്ല. തിരിച്ചു നടക്കുന്ന വഴിയിൽ ഞാൻ ഞങ്ങളുടെ മുറിയുടെ മുൻപിൽ ഞാൻ പുതച്ചിരുന്ന എന്റെ ടവ്വൽ താഴെയിട്ടു. എന്നിട്ട് ബ്ലൗസും പാവാടയും മാത്രം ഇട്ടുകൊണ്ട് മുകളിലേക്ക് കയറിച്ചെന്നു. താഴത്തെ സംസാരം എല്ലാം കേട്ട്, ഞാൻ കയറി വരുന്നതും നോക്കി മനു സ്റ്റെപ്പിൽ ഇരിപ്പുണ്ടായിരുന്നു.