രണ്ടാമത്തെ സിഗരറ്റ് കത്തിച്ച് ആത്മാവ് അകത്തേക്ക് എടുത്തിട്ടും ആ മുഖം മനസ്സിൽ നിന്നും പോകുന്നില്ല.. ഞാൻ വല്ലാത്തൊരു അസ്വസ്ഥതയോടെ സിഗരറ്റും വലിച്ചെറിഞ്ഞ് എഴുന്നേറ്റ് വീട് ലക്ഷ്യമാക്കി നടന്നു.
അമ്മയെ വിഷമിപ്പിക്കരുത്.. എൻറെ അമ്മയാണ്.. എനിക്കുവേണ്ടി വേണമെങ്കിൽ ജീവൻ വരെ തരും.. അതോർത്തതും ഞാൻ പോലും അറിയാതെ എന്നിൽ ഒരു നറു പുഞ്ചിരി മൊട്ടിട്ടിരുന്നു.
അല്പം അങ്ങ് ചെന്നതും കരിയില കരിയുന്ന ശബ്ദം കേട്ട് ഞാനൊന്നു നിന്നു.
തൃക്കാവടി പൂറിമോൻ രുദ്രനാണ്.. അവൻ എന്തോ വലിയ കുണ്ണയാണ് എന്നപോലെ ഫോണിൽ നോക്കിക്കൊണ്ട് നടന്നുവരുന്നുണ്ട്.. മലർത്തി കിടത്തി അമ്മിണി പശുവിനെ കൊണ്ട് അവൻറെ മുഖത്ത് തൂറിക്കണം.
ഹോളിവുഡ് സിനിമകളിലെ സ്പൈകളെ വരെ നാണം കെടുത്തും പോലെ ഞാൻ അവനെ നിരീക്ഷിച്ചു… കോത്തിൽ അടിച്ചു ഉണ്ടായവൻ എന്തോ കൊനിഷ്ഠ ഒപ്പിക്കുവാനുള്ള പരിപാടിയാണെന്ന് എനിക്ക് തോന്നി.. ചുറ്റും ഒന്നു നിരീക്ഷിക്കുന്നുണ്ട് മൈരൻ.. ശേഷം അവൻ ഒരു പ്ലാവിന്റെ ചുവട്ടിലേക്ക് ഒന്നു ഒതുങ്ങി നിന്നു.. എത്ര ചക്ക വെറുതെ വീഴുന്നു.. ഒരെണ്ണം അവന്റെ തലമണ്ടയിൽ വീണിരുന്നെങ്കിൽ..
അവൻ പോക്കറ്റിൽ നിന്നും എന്തോ ഒന്ന് കയ്യിലെടുത്തു.
ഇവൻറെ വായിൽ കയറിയിരുന്നു നോക്കിയാലേ ശരിയാവൂ എന്നു തോന്നുന്നു.. ഞാൻ ശബ്ദം ഉണ്ടാക്കാതെ അടുത്തുള്ള ഒരു മരത്തിലേക്ക് പതുങ്ങി നിന്നു എത്തിനോക്കി.
ഭഗവാനേ കഞ്ചാവ് അല്ലേ അത്… ഈ തറവാട്ടിൽ കഞ്ചാവോ… ഈ പൂറനോട് രണ്ടു പുക ചോദിച്ചാൽ ഇവൻ തരുമോ.. എന്ന ചിന്ത വന്നതും റിവഞ്ച് എന്ന് ഞാൻ മനസ്സിനെ പറഞ്ഞു ശാസിച്ചു.