യഥാർത്തത്തിൽ സാവിത്രിക്ക് സഹിക്കാനാവാത്ത കടി മൂത്തിരുന്നു..
പാതിരാ നേരം.. പരിസരത്തൊന്നും ഉണർന്നിരിക്കുന്ന ഒറ്റ മനുഷ്യ ജീവിയില്ല.. കുറച്ച് മുൻപ് പെയ്ത മഴയിൽ തണുത്തിരുക്കുന്ന അന്തരീക്ഷം..
തൊടാവുന്നത്ര അടുത്ത് ആരോഗ്യവാനായൊരു ചെറുപ്പക്കാരൻ..
അതും തന്റെ ഹൃദയം മോഷ്ടിച്ചവൻ..
“അത് വേണ്ട പൊന്നേ…
നേരമെത്രയായെന്ന് അറിയാലോ… ഇപ്പോ അത് വേണ്ട… സമയമുണ്ടല്ലോ..
ഞാൻ വരും… എന്റെ മുത്തിന്റെ അടുത്തേക്ക് വരും… ഇപ്പോ വേണ്ട… അത് ശരിയല്ല…”
ഉണ്ണിയുടെ കരുതലിൽ അവൾക്കഭിമാനം തോന്നി..എന്ത് പക്വതയോടെയാണവൻ സംസാരിക്കുന്നത്..
“എനിക്ക് നിന്നെ കാണുന്നില്ലെടാ കുട്ടാ..
ഞാനങ്ങോട്ട് വരാം…”
പറഞ്ഞതും സാവിത്രി സിറ്റൗട്ടിൽ നിന്നിറങ്ങി നടന്നു..
അവളുടെ തുടയിടുക്കാകെ വഴുക്കുന്നുണ്ടായിരുന്നു..
ഉണ്ണി പേടിയോടെ റോഡിന്റെ രണ്ട് ഭാഗത്തേക്കും നോക്കി..
അധികം വീടൊന്നുമില്ലാത്ത പ്രദേശമാണ്… എന്നാലും സൂക്ഷിക്കണം..
സാവിത്രി നടന്ന് വന്ന് ഗേറ്റിനടുത്തെത്തി..
ഗ്രില്ലിൽ പിടിച്ച് നിൽക്കുന്ന ഉണ്ണിയുടെ കയ്യിൽ തന്നെ അവൾ പിടിച്ചു..
“ ഉണ്ണീ…”
ഹൃദയം കൊണ്ടാണ് സാവിത്രി വിളിച്ചത്..
അവന്റെ മുഖം അവൾക്കിപ്പോ കാണാം.. തൊട്ടടുത്ത് കാണാം..
“ എന്തേ എന്റെ സാവിത്രിക്കുട്ടിക്ക്… ?”.
ഉണ്ണിയും പ്രണയാർദ്രമായ ഹൃദയത്തോടെയാണ് ചോദിച്ചത്..
സാവിത്രി ഗ്രില്ലിനിടയിലൂടെ കയ്യിട്ട് അവന്റെ മുഖത്ത് തലോടി..
“ എന്തിനാടാ കുട്ടാ മൂന്ന് വർഷം നീ വെറുതേ കളഞ്ഞത്… ?.
നിനക്കെന്നോട് പറയാരുന്നില്ലേടാ…?’..