കതക് ചാരി ഇരുവരും പുറത്തേക്ക് ഇറങ്ങി. കൈയ്യിൽ കിട്ടിയ ഒരു കുടയിൽ ഇരുവരും ഒതുങ്ങി നടന്നു. സതി നടക്കുകയല്ല ഓടുകയായിരുന്നു. പാവത്തിന്റെ വെപ്രാളം കണ്ട് രവിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. കക്കൂസിൽ കയറിയതും സതി വാതിൽ ചാരി. രവി ചുമരിന് അരികിൽ മഴയുടെ താളം ആസ്വദിച്ച് നിന്നു.
സതി – നല്ലസമയത്ത് ഭർത്താവിനെ നഷ്ടപ്പെട്ട ഹതഭാഗ്യ. നിറം കുറഞ്ഞ്, മെലിഞ്ഞ ശരീരപ്രകൃതി. എന്നാൽ അത്യാവശ്യത്തിന് മാംസളത ഉണ്ട് താനും. മിക്കപ്പോഴും സെറ്റ് സാരിയാണ് വേഷം എങ്കിലും ചിലപ്പോഴൊക്കെ മുണ്ടും ബ്ലൗസ്സിലും കണ്ടിട്ടുണ്ട്. അടിച്ചുവാരുമ്പോഴൊക്കെ മുലയിടുക്ക് കണ്ണിൽ പെട്ടിട്ടുണ്ടെങ്കിലും ഒട്ടും ചാടാത്ത വയർ അവരുടെ
ആകർഷനമായിരുന്നു. ഇടയ്ക്കോക്കെ അവരുടെ കുഴിഞ്ഞ പൊക്കിൾ രവിയുടെ കണ്ണിന് വിരുന്നൊരുക്കാറുമുണ്ട്.
കക്കൂസ്സിൽനിന്നും ഉയർന്ന “പൊട്ടിത്തെറികൾ” മഴയുടെ ശബ്ദത്തിലും രവിക്ക് കേൾക്കാൻ കഴിഞ്ഞു. കൂട്ടത്തിൽ നീണ്ട ശബ്ദവീചികളും. വൈകാതെ ഉള്ളിൽനിന്നും ഒരു വിളി.
“രവി… ധൃതിയിൽ പോന്നതുകൊണ്ട് വെള്ളം എടുത്തില്ല… ഒരു ബക്കറ്റിൽ കുറച്ച് വെള്ളം കൊണ്ടുവരുമോ..?” ചമ്മലിൽ പൊതിഞ്ഞ വാക്കുകൾ. രവി ബക്കറ്റിൽ വെള്ളം കൊണ്ടുവന്ന് വാതിലിനരികിൽ വച്ച് മാറിനിന്നു. അകത്തുനിന്ന് ഒരു കൈ പുറത്തേക്ക് വന്ന് ബക്കറ്റുമായി അകത്തേക്ക്.
പിന്നാലെ ചന്തികഴുകുന്ന ശബ്ദവും. ഒരു ഗ്യാപ്പിട്ട് വീണ്ടും കഴുകുന്ന ശബ്ദം. രണ്ടാം വട്ടം സോപ്പിട്ട് കഴുകുന്നതാകും എന്ന് രവി കരുതി.
“ഹാവൂ… ” കൈ തുടച്ച് പുറത്തേക്ക് വന്ന സതിയുടെ ആശ്വാസം വാക്കുകളിൽ നിഴലിച്ചു .
“രവിക്ക് ബുദ്ധിമുട്ട് ആയല്ലേ…” കുടയിലേക്ക് കയറി അവർ ചോദിച്ചു.
“എന്ത് ബുദ്ധിമുട്ട്… അല്ലെങ്കിലും ഇതൊക്കെ ബുദ്ധിമുട്ടാണോ? ഒരു സഹായം…