പുറത്തൂടെ ചുറ്റിയ ഒരു കൈ മുരളി പതിയെപ്പതിയെ താഴോട്ട് നീക്കി. യമുനക്ക് ദേഹമാസകലം കുളിര് കോരുന്നുണ്ടായിരുന്നു. അവന്റെ വിറക്കുന്ന കൈ വിരലുകൾ എങ്ങോട്ടാണ് ഇഴഞ്ഞിറങ്ങുന്നതെന്ന് അവൾക്കറിയാം..
എന്നാൽ അതെന്തിനാണെന്ന് അവൾക്കറിയില്ലായിരുന്നു. തന്റെ അവിടെയെന്താണിത്ര പ്രത്യേകത എന്നും അവൾക്കറിയില്ലായിരുന്നു.
പക്ഷേ, തന്റെ ചന്തിപ്പാളികൾ വിറച്ച് തുള്ളുന്നത് അവന്റെ തലോടലേൽക്കാനാണെന്ന് യമുനക്ക് വൈകാതെ മനസിലായി.
മുരളിയെ കൈ അവളുടെ തള്ളി നിൽക്കുന്ന ചന്തിയിൽ പതിഞ്ഞതും യമുനയൊന്ന് വെട്ടിപ്പുളഞ്ഞു.
“പാന്റീസിട്ടിട്ടില്ലേടീ കള്ളീ… ?”
അവളുടെ ചന്തിയൊന്ന് തടവി മുരളി ചോദിച്ചു.
ചോദിച്ച മുരളിയും, അത് കേട്ട യമുനയും വിശ്വസിക്കാനാവാതെ കുറച്ച് നേരം കണ്ണിൽ കണ്ണിൽ നോക്കി. അവൾക്കത് തീരെ വിശ്വസിക്കാനായില്ല. മുരളിക്കും ചോദിച്ച് കഴിഞ്ഞാണ് അത് വേണ്ടിയിരുന്നില്ലെന്ന് തോന്നിയത്.
തമ്പുരാട്ടിയെയാണ് താൻ എടീന്നും,
കള്ളീന്നും വിളിച്ചത്. അത് കുറച്ച് കടന്ന് പോയെന്ന് മുരളിക്ക് തോന്നി. ഇന്നലെ താൻ തമ്പുരാട്ടിയെ തെറിവിളിച്ചതാണ്.പക്ഷേ, അതിന്നത്തെ പോലെയല്ല. ഇന്നലെ താൻ ഇല്ലത്ത് മോഷ്ടിക്കാൻ വന്ന വെറുമൊരു കള്ളനായിരുന്നു. രണ്ടാളും പരസ്പരം ശത്രുക്കളായിരുന്നു.
എന്നാൽ ഇന്നതല്ല. തമ്പുരാട്ടി അവരുടെ ഹൃദയം തന്നെ തന്റെ കയ്യിലേൽപിച്ചിരിക്കുകയാണ്. അവരെയാണ് താൻ എടീന്ന് വിളിച്ചത്.
എന്നാൽ യമുന ആ വിളികേട്ട് സന്തോഷം കൊണ്ട് കുതികുത്തുന്ന ഹൃദയത്തോടെ അവന്റെ നെഞ്ചിൽ പറ്റിക്കിടക്കുകയാണ്.
ആ വിളിയിൽ അവന് തന്നോടുള്ള മുഴുവൻ സ്നേഹവുമാണ് അവൾക്ക് കാണാൻ കഴിഞ്ഞത്.