വാതിലിന്റെ ഒരു പാളി തുറന്ന്, അവൾ പുറത്തേക്ക് മിഴികളെയ്തു…
ഗേയ്റ്റ് തുറന്നു കിടക്കുന്നു…
ആരോ വന്നിട്ടുണ്ട്… !
ആര്……….?
ഹാളിൽ തന്നെ നിന്നു കൊണ്ട് അവൾ വലതു വശത്ത് പടികളുടെ ഭാഗത്തേക്ക് കണ്ണയച്ചു…
ആരുമില്ല… !
അടുത്ത നിമിഷം അവൾ അയാളെ കണ്ടു…
ശ്യാം…
ശ്യാമപ്രസാദ്……
തൊട്ടടുത്ത ഫ്ളാറ്റിലെ ആൾ… ….
പേടിയോടെ പിന്നിലേക്ക് തല വലിച്ച് അവൾ ഡോർ ചാരി…
അവളെ വിയർക്കുന്നുണ്ടായിരുന്നു…
അവളെ വിറയ്ക്കുന്നുമുണ്ടായിരുന്നു………..
പുറത്താളുണ്ട്……
ഈ സമയം അച്ഛനും അമ്മയും വന്നാൽ ബഹളമാകും… വഴക്കാകും…
ഇയാളും സംഭവങ്ങൾ അറിയും…
ചേച്ചി ഡെലിവറിക്കു പോയ ശേഷം ഇയാൾ ഇങ്ങോട്ടങ്ങനെ വരാത്തതാണല്ലോ…
ഇയാളെന്തിന് വന്നു… ?
അതും ഇന്നെന്തിന് വന്നു… ?
തല ചുറ്റലോടെ ഭിത്തിയിൽ പരതിപ്പിടിച്ച്, ലയ ചാരി നിന്നു…
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു…
വേണ്ട…, നിർത്താം, മതിയാക്കാം എന്നൊക്കെ കരുതിയാണ് എല്ലാ ദിവസവും ഉണർന്നിരുന്നത്……
പക്ഷേ, ക്ലാസ് കഴിയുമ്പോഴേക്കും യോനി നനഞ്ഞു തുടങ്ങും…
വഴിയിലെങ്ങും സമയം പാഴാക്കാതെ ഓടി വന്നിരുന്നത് ദാഹം തീർക്കാനായിരുന്നു…
ഇനിയതില്ല എന്നത് സത്യം…
പക്ഷേ, ഇതിൽ നിന്നും എങ്ങനെ രക്ഷനേടും…… ?
ഈ ഊരാക്കുടുക്കിൽ നിന്ന് രക്ഷപ്പെട്ടാൽ ഇനി അടങ്ങിയൊതുങ്ങി ജീവിച്ചോളാമെന്ന് അവൾ മനസ്സാ പ്രതിജ്ഞയെടുത്തു…
പക്ഷേ എന്തു വഴി… ?
അടുത്ത നിമിഷം അവളുടെ മുന്നിൽ ഒരു വഴി തെളിഞ്ഞു…
ശ്യാം…
ശ്യാമേട്ടൻ……
എത്ര രൂപ കൊടുത്തിട്ടാണെങ്കിലും ബോഡി താഴെയുള്ള അങ്കിളിന്റെ മുറിയിലെത്തിച്ചാൽ പ്രശ്നം തീർന്നു……