“എന്താ അമ്മെ?”
“വി പി സ്ഥാനം കിട്ടിയാൽ…!”
ശ്രീരാഗ് അവരെ ചേർത്ത് പിടിച്ചു.
“ഇനി അമ്മയ്ക്ക് മടുത്താലും ഞാൻ അമ്മയെ വിടും എന്ന് തോന്നുന്നുണ്ടോ?”
അവർ അവനെ ചേർത്ത് പിടിച്ച് ചുണ്ടിൽചുംബിച്ചു.
“ഇനി ചെല്ല്,”
അവർ പറഞ്ഞു.
“മോള് രാത്രീല് നിന്നെ കുത്തി എഴുന്നേല്പിക്കും. അവള് പറയുന്നത് ഞാൻ കേട്ടാരുന്നു!”
ക്യൂബിക്കിൾസ് ക്യാബിനുകൾക്ക് പടിഞ്ഞാറുള്ള വിങ്ങിന്റെ മൂലയിലാണ് കഫെറ്റേറിയാ. അവിടെ മൂലയ്ക്ക് ഒരു ടേബിളിൽ ന്യൂസ് വീക്ക് വിടർത്തി കാപ്പി കുടിക്കുമ്പോൾ മാത്യു സാർ ലിഫ്റ്റിറങ്ങി വരുന്നത് ശ്രീരാഗ് കണ്ടു. തന്റെ നേരെ അദ്ദേഹം നോക്കുമെന്ന് അയാൾകരുതിയതേ ഇല്ല. എന്നാൽ നോക്കി എന്ന് മാത്രമല്ല അയാളെ അദ്ദേഹം കൈ കാണിച്ച് വിളിക്കുക കൂടി ചെയ്തു.
ശ്രീരാഗ് തിടുക്കത്തിൽ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു.
“ഹായ് സാർ,”
അയാൾ വലത് കൈപ്പത്തി തോളൊപ്പം പൊക്കി.
“ഓഫീസിൽ കോഫി മെഷീൻ കേടായോ?”
മാത്യു ചോദിച്ചു.
“നോ…സാർ..”
ശ്രീരാഗ് ചിരിച്ചു.
“കുറെ ഇരുന്നപ്പോൾ ചെറുതായി ഒന്ന് ബോറടിച്ചു…കണ്ടിന്യൂസ് ആയി ഫോർ അവേഴ്സ് ..അതുകൊണ്ട്…”
“ആങ് ..കുഴപ്പമില്ല..”
മാത്യു പറഞ്ഞു.
“പിന്നെ ഇവിടെ തണുത്ത കാറ്റ് ..സീറ്വ്യൂ …ഒന്ന് എനർജൈസ് ചെയ്യാൻ നല്ലതാണ് എന്ന് തോന്നി..”
“അതെ ..അതെ …”
അദ്ദേഹം അയാളുടെ തോളിൽ തട്ടി.
“പിന്നെ ശ്രീരാഗ് …ലാസ്റ്റ് ക്രിസ്മസ് സെലബ്രേഷന് ശേഷം ഞാൻ ശ്രീരാഗിന്റെ വൈഫിനെ കണ്ടിട്ടില്ല… ഒരു ദിവസം ഈവനിംഗ് ഒന്ന് കൂട്ടിയിട്ട് വരൂ…”
‘വരാം സാർ..”
ശ്രീരാഗ് പറഞ്ഞു.
“ശ്രീരാഗ് വി പി പോസ്സിബിൾ ലിസ്റ്റിലുള്ള കാര്യം അനിതയ്ക്ക് അറിയില്ലേ? പറഞ്ഞിട്ടില്ലേ?”
“അറിയാം സാർ,”
“ഇന്ന് വെനസ് ഡേയല്ലേ …സൺഡേ ഈവെനിംഗ് വരൂ …വീട്ടിൽ വേണ്ട…പന്നിമറ്റത്തെ എന്റെ ഫാം ഹൗസിൽ…ഒരു ബാർബെക്യു് പാർട്ടി ഒക്കെ …”
“ഓക്കേ സാർ…”