“എന്താണ് പറയുന്നതെന്ന് ധാരണ ഉണ്ടോ? ആന്റി അത്തരക്കാരി ഒന്നും അല്ല”… രേവതി വാദിച്ചുവെങ്കിലും വാക്കുകൾ ദുർബലമായിരുന്നു.
സജ്‌ന: നിനക്ക് മനസ്സിലാകാൻ വേണ്ടിയാണ് അന്ന് ഞാൻ ഉമ്മി അങ്കിളിന്റെ മടിയിൽ ഇരിക്കും എന്ന് പറഞ്ഞത്?
രേവതി : നീയും ഇരിക്കാറുണ്ടല്ലോ? ഞാനെത്ര വട്ടം കണ്ടു? ഇന്നും കൂടി കണ്ടതല്ലേ ഞാൻ? ചിരിച്ചു കൊണ്ട് പറഞ്ഞെങ്കിലും വാക്കുകളിൽ മൂർച്ച ഉണ്ടായിരുന്നു.
തന്നെ കൂടെ കൂട്ടാതെ സജ്‌നക്ക് മാത്രം ലഭിക്കുന്ന സുഖത്തിൽ ഉള്ളിലെവിടെയോ നിരാശയും കുശുമ്പും ചെറുതായി ഉണ്ടായിരുന്നു.
പൊതുവെ ആരുമായും പെട്ടെന്ന് ഇണങ്ങാത്ത സജ്‌നക്ക് സ്കൂളിൽ അങ്ങനെ ആഴമേറിയ സൗഹൃദങ്ങൾ ഒന്നുമില്ലായിരുന്നെങ്കിലും രേവതിക്ക് നിറയെ കൂട്ടുകാർ ഉണ്ടായിരുന്നു, അവരിൽ പ്രധാനിയാണ് നന്ദു എന്ന നന്ദന.
”അല്ല, നീ ഇത് ഉറപ്പിച്ചു പറയാൻ എന്താ കാരണം?” ചിലപ്പോ അവർ തമ്മിലുള്ള സ്നേഹം കൊണ്ടാണെങ്കിലോ?
സജ്‌ന : ഞാനെന്താ ഒന്നുമറിയാത്ത കൊച്ചു കുട്ടിയാണോ? ഞാൻ കണ്ടത് വിശ്വസിക്കേണ്ട എന്നാണോ? ലവും ലസ്റ്റും കണ്ടാൽ എനിക്ക് മനസിലാകില്ലേ രേവൂ??
രേവതി: നീ എന്താ കണ്ടതെന്ന് മാത്രം പറഞ്ഞില്ല, അമ്മ ഇപ്പോ എത്തും… അതിന് മുൻപ് പറയുന്നുണ്ടേൽ പറ.. അല്ലേൽ പിന്നെ എപ്പോളെങ്കിലും പറയാം…
ഞാൻ പറയാമെന്നു പറഞ്ഞില്ലേടീ പട്ടീ… എന്നും പറഞ്ഞു അവൾ രേവതിയുടെ മുകളിൽ നിന്ന് സൈഡിലേക്കിറങ്ങി കിടന്നു…
ആക്സിഡന്റിന് ശേഷം റിവ്യൂസിന് ഹോസ്പിറ്റലിൽ പോകാനുള്ള സൗകര്യാർത്ഥം അങ്കിളും ഫെമിനത്ത(ആസിഫിന്റെ ഭാര്യ)യും ഉമ്മച്ചിയും(സമീറയുടെ ഉമ്മ ആയിഷ) ഇവിടെ ആയിരുന്നല്ലോ. കാലിലെ പ്ലാസ്റ്റർ മാറ്റിയ ശേഷം ലീവ് തീർന്നതിനാൽ ഫെമിനത്ത തിരികെ കോഴിക്കോടേക്ക് പോയി. ഒന്നിട വിട്ടുള്ള ദിവസങ്ങളിൽ ഫിസിയോതെറാപ്പി ഉള്ളതിനാൽ ഉമ്മച്ചി ഇവിടെ തന്നെ നിന്നു.
അപ്പോളാണ് കൊല്ലത്തുള്ള ഉമ്മച്ചിയുടെ നാത്തൂൻ മരണപ്പെടുന്നത്. അന്ന് അങ്കിളിനെ ഇവിടെയാക്കിയിട്ട് ഞങ്ങളെല്ലാം കൊല്ലത്തിനു പോയി. സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് ഞങ്ങൾ തിരിച്ചെങ്കിലും ഉമ്മച്ചി രണ്ട് ദിവസം കഴിഞ്ഞേ വരുന്നുള്ളു എന്ന് പറഞ്ഞു അവിടെ തന്നെ നിന്നു.
ഏകദേശം ഒൻപതു മണിയോടെ തിരിച്ചെത്തി അങ്കിളിന് ഫുഡും കൊടുത്ത് ഞാനും ഉമ്മിയും കിടക്കാനായി റൂമിലേക്ക് കേറി. യാത്രയുടെ ക്ഷീണത്താൽ ഉറങ്ങിപ്പോയ ഞാൻ ഞെട്ടി ഉണർന്നപ്പോൾ ഉമ്മി കട്ടിലിൽ ഇല്ലായിരുന്നു.