“രാത്രി എന്തോ ഒച്ചകേട്ടല്ലോ…”
“പിന്നെ പറയാം ഞാൻ!!” ഞാൻ തല താഴ്ത്തി.
“ശെരി ശെരി…” മീരയുടെ തലമുടിയിൽ മൃദുല പതിയെ തഴുകിയശേഷം എന്നോട് തലയാട്ടി. ഞാൻ ചെറുതായി ചമ്മി! എന്നിട്ട് മുറിയിൽ നിന്നുമിറങ്ങി.
അന്നത്തെപകൽ ഞാൻ കഴിക്കാൻ വീട്ടിലേക്ക് ചെന്നില്ല, തോട്ടത്തിൽ തന്നെയിരുന്നു. ചിന്നമ്മു ചോറും മീനും എനിക്ക് പൊതിഞ്ഞു കെട്ടി കൊണ്ട് വന്നു.
“എന്ന സാർ ഇന്നേക്ക് സാപ്പിട വറല…”
“ഒന്നുല്ല, ഇവിടെ നിന്റെകൂടെ കഴിക്കാം എന്ന് വെച്ചു!”
“ഹം അപ്പൊ വീട്ടിലെ ഉങ്ക ആൾ തനിയാ സാപ്പിടണം ഇല്ലെയാ …”
സതീശൻ അത് കേട്ട് ചിരിക്കുന്നുണ്ടായിരുന്നു. ഞാനൊന്നും പറഞ്ഞില്ല. നല്ല രുചിയുള്ള ഭക്ഷണം കഴിച്ചു, മഴ വരുന്നപോലെയുള്ളതിനാൽ ചായക്ക് മുൻപേ തന്നെ തിരിച്ചു റിസോർട്ടിലേക്ക് എത്താൻ തീരുമാനിച്ചു.
റിസോർട്ട് എത്തിയശേഷം മൃദുലയുടെ കാറിന്റെ കീ ചോദിച്ചതും, മീരയും എന്റെയൊപ്പം വരണമെന്ന് പറഞ്ഞു. ശെരി അവളോടും കേറിക്കോളാൻ പറഞ്ഞു. വണ്ടി കുറച്ചു ദൂരമെത്തിയതും അവൾ സംസാരിക്കാൻ തുടങ്ങി.
“ഇന്നലെ ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല അങ്കിളേ, എന്റെ ഫ്രെണ്ട്സ് മാരൊക്കെ പറയാറുണ്ട്, പിള്ളേരെക്കൊണ്ട് ചെയ്യിക്കുന്നതിലും അടിപൊളി ഇതുപോലെ പണിയറിവരുന്നവർ ആണെന്ന്!”
“അങ്ങനെയൊന്നുമില്ല. കഴപ്പ് ഉള്ള ആൺ പിള്ളേരെയാലും നല്ലപോലെ കളിക്കാം!”
“എനിക്കെന്തായാലും നല്ലപോലെ സുഖിച്ചു!”
“അമ്മേയെന്തെങ്കിലും ചോദിച്ചു.”
“ചോദിക്കാനൊന്നുമില്ല, അമ്മയ്ക്കറിയാം അതെന്നെ ആണെന്ന്!”
എനിക്ക് ചിരി വന്നിട്ട് അടക്കാനായില്ല, ഇതുപോലെ ഒരു സാധനം!
“നീയെന്തിനാ എന്റെയൊപ്പം വരണമെന്ന് പറഞ്ഞെ?!”
“അങ്കിളേ എനിക്ക് UK യിലോ ജർമനിയിലോ പഠിക്കാൻ പോവണം ന്നാ, ആഗ്രഹം, അച്ഛനത് സമ്മതിച്ചില്ല, അച്ഛന്റെ സുഹൃത്തിന്റെ മകനെ എന്നെ കല്യാണം കഴിപ്പിക്കണം എന്ന്!
“അമ്മയും അച്ഛനും തമ്മിൽ അതിനും വഴക്കായി, എനിക്കാണെങ്കിൽ അമ്മയെ ഒരിടത്തു തനിച്ചാക്കി പോവാനും മടി, ജനിച്ചപ്പോൾ മുതൽ അമ്മക്കുട്ടി ആയിട്ടല്ലേ വളർന്നതും, അങ്ങനെയിരിക്കുമ്പോ ആണ് അച്ഛനുമായി പൂർണമായും തെറ്റിയതും കുറച്ചൂസം ഊട്ടിയിൽ കുറച്ചൂസം നിൽക്കാമെന്നും പറഞ്ഞു ഞങ്ങൾ ഇറങ്ങിത്.”
“നീ അതിന്റെ പ്രോസസ്സ് തുടങ്ങിയോ?”
“തുടങ്ങി, വെയ്റ്റിംഗ് ലിസ്റ്റ് ലാണിപ്പോൾ…”
“അവിടെപോയാൽ പിന്നെ?!!”
“ഉം എന്താകും ??”
“ഒരോ ദിവസം ഓരോരുത്തർ ആയിരിക്കുമോ !?”