കടി മൂത്ത കിടാങ്ങൾ [ശങ്കുണ്ണി]

Posted by

അപ്പോഴും പ്രാണസഖി അവ്യക്തമായി തത്തിക്കളിക്കുന്നുണ്ടായിരുന്നു.

 

അയാൾ പതിയെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അതിൽ നിന്നും ഒരു നംബർ തപ്പിയെടുത്ത് ആരെയോ വിളിച്ചു. കോൾ കണക്ട് ആയി എന്ന് തോന്നിയതും അയാൾ ഷൂവിന്റെ തുമ്പ് കൊണ്ട് തറയിൽ പടർന്നു നിന്ന പുല്ലുകളിൽ ഒന്നിനേ മെല്ലെ തട്ടിക്കൊണ്ട് ഉറക്കെ ചോദിച്ചു

 

ഹല്ല…സാറേ…..നേരം കുറേ….ആയല്ലോ….. സാറിത് എവിടെപ്പോയി കിടക്കുന്നു……

 

മറുതലയ്ക്ക നിന്ന് മറുപടി വന്നതിന്റെ സന്തോഷം ആ മുഖത്ത് പ്രകടമായിരുന്നു. കൊച്ചു കുട്ടികളേ പ്പോലെ താളത്തിൽ കാലുകൊണ്ട് പുല്ലിൽ തട്ടി അയാൾ തന്റെ സംസാരം തുടർന്നു.

 

ആണോ….. ആ…ഞാനിത്തിരി മുന്നോട്ടിങ്ങ് നടന്നു…..ഓ…..ശരി……ഓക്കെ…ഞാൻ ദേ…ഈ രണ്ടാമത്തെ സ്ട്രീറ്റ് ലൈറ്റിന്റെ ചുവട്ടിലുണ്ട്.

 

മറുപടി പറഞ്ഞ് ഫോൺ കട്ട് ചെയ്ത് പോക്കറ്റിലേക്ക് വച്ചുകൊണ്ട് അയാൾ വീണ്ടും പാതിയിൽ നിന്ന് പോയ തന്റെ പാട്ടിന്റെ പിന്നാലെ കൂടീ. സമയം കടന്ന് പൊയ്ക്കൊണ്ടിരുന്നു. അയാളുടെ മുകളിലെ സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ പറന്നു കളിക്കുന്ന അസംഖ്യം പ്രാണികളിൽ ചിലത് അയാളേ പരിചയപ്പെടാൻ എന്നവണ്ണം അയാളുടെ അടുത്തേക്ക് മെല്ലെ വിരുന്നു ചെന്നു. അവരേ തട്ടിക്കളഞ്ഞുകൊണ്ട് തനിക്കെതിരെ വയലേലകളിലേക്ക് പടർന്നു കിടക്കുന്ന ഇരുട്ടിലേക്ക് നോക്കിനിന്നു.

 

അങ്ങ് ദൂരെ റോഡിന്റെ മറുപുറത്ത് നിന്ന് ഒരു സ്കൂട്ടറിന്റെ അരണ്ട വെട്ടം കണ്ടതും അയാൾ ഒരൽപ്പം ആവേശത്തിലായി.

 

മ്….വരുന്നുണ്ടെന്ന് തോന്നുന്നു… അയാൾ മെല്ലെ ആത്മഗതം ചെയ്തിട്ട് പതിയെ റോഡിന്റെ മധ്യഭാഗത്തേക്ക് കയറി നിന്നു.

 

അപ്പോൾ ഒരു കറുത്ത ആക്ടീവാ സ്കൂട്ടറിൽ ഉലഹന്നാൻ അയാളുടെ മുന്നിൽ വന്നു ബ്രേക്കിട്ടു. അടുത്ത വർഷം റിട്ടയർ ആകുന്ന ഉലഹന്നാൻ സഹദേവന് ജേഷ്ഠ സഹോദരനേ പോലെയാണ്. സഹദേവന് മാത്രമല്ല ഓഫീസിൽ ഏതാണ്ട് എല്ലാവർക്കും അങ്ങനെ തന്നെയാണ്.

 

ഹ…വീട്ടിൽ നിന്നാൽ പോരായിരുന്നോ….ഞാൻ വീട്ടിൽ കയറിയപ്പോൾ സുഭദ്രയാ പറഞ്ഞത് ,താൻ മുൻപോട്ട് നടന്നെന്ന്. വാ… കയറ്… സമയം പോയി.

 

രാത്രിയുടെ കോലാഹലങളേ വിറപ്പിച്ചുകൊണ്ട് ഒരു അരണ്ട ശബ്ദത്തിൽ ഞരങ്ങിയ തന്റെ ആക്ടീവയുടെ ആക്സിലേറ്ററിൽ ഒന്ന് പിടിച്ച് തിരിച്ച് ഇരപ്പിച്ച് ആ ശബ്ദത്തിനേ മറി കടക്കാൻ എന്നോണം തന്റെ നരച്ച മീശ പറപ്പിച്ച് കൊണ്ട് ഉലഹെന്നാൻ ഒരൽപ്പം ഉറക്കെ വിളിച്ച് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *