“ഞാൻ ഷമീന ആണ്. മേനോൻ സാർ ഫ്രീ ആണോ? പുതിയ ഒരു ഫാമിലി ജോയിൻ ചെയ്തിട്ടുണ്ട് …. ഞാൻ രവിസാറിനെ റെക്കമന്റ് ചെയ്തിട്ടുണ്ട്…. … സാറിന് ഇഷ്ടപ്പെടും. .. ..ഉം. ഫോട്ടോ ഞാൻ അയക്കാം. ഓക്കെ.”
ഷമീന രചനയുടെ ഫോട്ടോ എടുത്ത് അയച്ചു. ഓണസദ്യ കഴിഞ്ഞ് പലരും പിരിഞ്ഞു. അപ്പോഴാണ് രവിമേനോൻ എത്തിയത്. ഷമീന അയാളെ സുധീറിനും, രചനയ്ക്കും പരിചയപ്പെടുത്തി. ഇത്ര വലിയ ആളെ പരിചയപ്പെടാൻ കഴിഞ്ഞത് തന്നെ ഭാഗ്യം എന്ന് സുധീറിന് തോന്നി.
“മേനോൻ സാർ സദ്യ കഴിച്ചോ? ”
“ഒക്കെ കഴിച്ചു.”
“എന്നാൽ അല്പം പായസം എടുക്കാം.” ഷമീന പറഞ്ഞു.
“ഓ നിന്റെ ഇഷ്ടം.”
“ഉം. എന്നാൽ അകത്തോട്ട് ഇരുന്നോളൂ.”
“ആയിക്കോട്ടെ.” അയാൾ നേരെ റൂമിലേയ്ക്ക് നടന്നു. സുധീറിനോടും രചനയോടും അകത്തേയ്ക്കു കയറാൻ ഷമീന അഭ്യർത്ഥിച്ചു. അയാൾ കട്ടിലിൽ ഇരുന്നു. പായസം കൊണ്ടുവരാൻ ഏൽപ്പിച്ച് ഷമീനയും അകത്തേയ്ക്ക് വന്നു. രചന സുധീറിനോട് തന്നെ ചേർന്ന് നിന്നു. അത് കണ്ട് അയാൾ ചിരിച്ചു. ഇരിക്കൂ എന്തൊക്കെയുണ്ട് വിശേഷങ്ങൾ? സുധീർ പലതും സംസാരിക്കാൻ ശ്രമിച്ചെങ്കിലും മനസ്സിൽ മുഴുവൻ തന്റെ ഭാര്യയെ അയാൾ എന്ത് ചെയ്യുമെന്നതിനെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു. അയാൾ പായസം കുടിച്ചു.
“ആഹാ കിടിലൻ പായസം.” അൽപനേരം സംസാരിച്ചപ്പോൾ ആദ്യം തോന്നിയ അകൽച്ച മാറിയതായി രചനയ്ക്ക് തോന്നി. ഷമീന അത് മനസ്സിലാക്കി. രചന അങ്ങോട്ട് ഇരുന്നോളൂ ഷമീന കട്ടിലിലേക്ക് ചൂണ്ടി. രചന സുധീറിനെ നോക്കി.
“സുധീറും കൂടെ ഇങ്ങോട്ട് ഇരിക്കു.. ആദ്യമായിട്ട് അല്ലേ? വൈഫിന് ഒരു സപ്പോർട്ട് വേണ്ടിവരും” രവിമേനോൻ പറഞ്ഞു
“ശരിയാ അവൾക്ക് ചെറിയ പേടി ഉണ്ട്. “ സുധീർ രചനയെ രവിസാറിന്റെ അടുത്ത് ഇരുത്തി.
“ഏയ് പേടിയൊന്നും ഉണ്ടാകില്ല അല്ലേ രചനാ.”
രചന നാണത്തോടെ പുഞ്ചിരിച്ചു.
“ഫോട്ടോ കണ്ടപ്പോഴേ ഞാൻ മീറ്റിങ്ങും മാറ്റിവച്ച് ഇങ്ങോട്ട് പോന്നു. കൊള്ളാം, സെറ്റ് സാരിയും മുല്ലപ്പൂവും എന്റെ വീക്നസ് ആണെന്ന് ഷമീയ്ക്ക് അറിയാം ല്ലേ…” ഷമീന ചിരിച്ചു.
രചന യ്ക്ക് അല്പം ആശ്വാസം കിട്ടി. അയാൾക്ക് തന്നെ ഇഷ്ടപ്പെട്ടല്ലോ. സുധീർ അവളുടെ കൈ പിടിച്ച് ധൈര്യം പകർന്നു നൽകി. ഷമീന രവിസാറിന്റെ അടുത്ത് വന്നു. അയാൾ ഷമീനയെ ചേർത്തുപിടിച്ചു.
“കണ്ടോ ഇതാണ് രവിസാർ നല്ല ആളാണ്, മോള് ഒന്നും പേടിക്കണ്ട ഇങ്ങോട്ട് ചേർന്ന് ഇരുന്നോ”
രചന അടുത്തേയ്ക്ക് ചെന്നിരുന്നു, അയാൾ പുഞ്ചിരിയോടെ അവളെ ചേർത്തുപിടിച്ചു. സുധീർ എഴുന്നേറ്റ് സോഫയിലൈക്ക് നടന്നു