സാർ. ഞാനെന്തു പറയുമെന്ന് നോക്കിയിരിക്കുകയാണ്. കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ ചോദിച്ചു.
സാർ, സാറിൻ്റെ മാഡം ഇതിനെല്ലാം സമ്മതിക്കുമോ.
നിൻ്റെ കൂടെയാണെങ്കിൽ സമ്മതിക്കും എന്നാണെനിക്കു തോന്നുന്നത്. കാരണം അവൾക്ക് നിന്നെക്കുറിച്ചു സംസാരിക്കാൻ വലിയ ഉത്സാഹമാണ്. എപ്പോഴും നിൻ്റെ വിശേഷങ്ങൾ ചോദിക്കാറുണ്ട്. കൂടാതെ അന്നു നിന്നെ കണ്ടപ്പോഴുള്ള അവളുടെ കണ്ണിലെ തിളക്കം ഞാൻ കണ്ടതാണ്. ഇതുവരെ ഞാൻ അവളെ അങ്ങനെ കണ്ടിട്ടില്ല
അയാൾ തുടർന്നു ചോദിച്ചു. നിൻ്റെ വൈഫ് സമ്മതിക്കുമോ
എനിക്കുറപ്പു പറയാൻ കഴിയില്ല. അഥവാ അവൾ സമ്മതിച്ചില്ലെങ്കിൽ സാറിന് എന്നോട് ദേഷ്യമൊന്നും തോന്നരുത്.
നീരജ്, നീ എന്താ ഈ പറയുന്നത്. എനിക്ക് നിന്നോട് ദേഷ്യം തോന്നാനോ. നീ ആയതു കൊണ്ടു മാത്രമാണ് ഞാനിത്ര തുറന്നു സംസാരിച്ചത്. ഞാനിന്നു വരെ ആരുടെ മുൻപിലും എൻ്റെ മനസ്സു തുറന്നിട്ടില്ല. എല്ലാവരുട കണ്ണിലും ഞങ്ങൾ ഐഡിയൽ കപ്പിൾസ് ആണ്. പക്ഷേ ഞങ്ങളുടെ യഥാർത്ഥ ദുഃഖം ആർക്കുമറിയില്ല. നിന്നെക്കണ്ടപ്പോൾ എനിക്കങ്ങനെ ഒരാഗ്രഹം തോന്നിയെന്ന് മാത്രം. നിനക്കിഷ്ടമില്ലെങ്കിൽ മനസ്സിൽ നിന്നത് മായ്ചുകള.
സാറു വിഷമിക്കണ്ട. നമുക്കെന്തെങ്കിലും വഴിയുണ്ടാക്കാം. ഞാൻ പറഞ്ഞു
ഒരു പോസിറ്റീവ് റിപ്ലെ ഞാൻ പ്രതീക്ഷിക്കുന്നു. സാർ പറഞ്ഞു.
ഞാൻ വീട്ടിലെത്തി സാറിനും മാഡത്തിനും ഡിന്നർ കൊടുക്കുന്ന കാര്യം ജ്യോതിയുമായി സംസാരിച്ചു. നാളെത്തന്നെ അവരെ വിളിക്കാമെന്ന് ജ്യോതി പറഞ്ഞു
ഇപ്രാവശ്യം സാധാരണ ഓഫീസേഴ്സിനു കൊടുക്കുന്ന പോലെ കൊടുത്താൽ പോര. എന്തെങ്കിലും കാര്യമായിത്തന്നെ ചെയ്യേണ്ടി വരും. ഞാൻ പറഞ്ഞു.
ഭക്ഷണം കൂടാതെ വേറെ എന്തെങ്കിലും സ്പെഷൽ വേണ്ടി വരുമോ. അവൾ ചോദിച്ചു.
ചിലപ്പോൾ വേണ്ടി വരും. കുഴപ്പമുണ്ടോ. ഞാനവളുടെ മനസ്സറിയാൻ വേണ്ടി പറഞ്ഞു.
ഉം. കൊടുത്തതു തന്നെ. നീരു ഏട്ടന് എന്നെ വെടിയാക്കാൻ വല്ല പ്ലാനുമുണ്ടോ.
ഇല്ല പൊന്നേ. പക്ഷേ അയാൾ അങ്ങിനെ ഒരാഗ്രഹം പറഞ്ഞാൽ എന്തു ചെയ്യും എന്നോർത്തു പറഞ്ഞതാ.
അയാൾ ആഗ്രഹം പറയട്ടെ, അപ്പോൾ ആലോചിക്കാം.
ജ്യോതിയുടെ മറുപടി കേട്ടപ്പോൾ അവൾക്കു വലിയ എതിർപ്പില്ലെന്ന് എനിക്കു മനസിലായി.
പക്ഷേ ഗ്രൂപ്പ് കളി എന്താകുമോ എന്തോ. ഏതായാലും പിറ്റേ ദിവസം തന്നെ അവരെ വീട്ടിലേക്ക് വിളിക്കാൻ ഞാൻ തീരുമാനിച്ചു.