ഒരു നിമിഷം വലത് വേദനയിൽ നിന്ന് പുളഞ്ഞു……………………
ആദം അവന്റെ അരയിൽ നിന്ന് താക്കോൽ കൂട്ടം എടുത്തു………………..
അവൻ ആ നിൽപ്പ് നിന്നു……………….
അവന്റെ കാലുകൾ വിടർന്നു…………………തുടയും……………………
ഈ ഒരു നിമിഷം മതിയായിരുന്നു ആദത്തിന്…………………..
അവന്റെ കാലുകളുടെ സംഗമസ്ഥാനത്ത് ആദം കാലുകൾ ഉയർത്തി അതി ശക്തിയിൽ തൊഴിച്ചു…………………….
അവൻ വേദനയിൽ ഞെട്ടി ചാടി……………………
അവൻ കൈകൾ സംഗമസ്ഥാനത്തോട് ചേർത്തുപിടിച്ചു കൊണ്ട് മണ്ണിലേക്ക് വീണു………………………
ആളുകൾ അത്ഭുതത്തോടെ ഇത് നോക്കി കണ്ടു………………..
“ഡാ……………….”……………ഇടത് ദേഷ്യത്തോടെ ആക്രോശിച്ചുകൊണ്ട് ആദത്തിന് അടുക്കലേക്ക് പാഞ്ഞു……………………..
“ഉപ്പാ…………………”…………….ആദം റാസയുടെ നേരെ ആ താക്കോൽ കൂട്ടം എറിഞ്ഞു…………………
റാസ അത് പിടിച്ചു………………..
ആദം ഇടതിൽ നിന്നും രക്ഷയ്ക്ക് വേണ്ടി പാഞ്ഞു…………………
റാസ താക്കോൽ പെട്ടെന്ന് വശത്തേക്ക് കൈമാറി……………….അവർ അത് പെട്ടെന്ന് പൂട്ടിന്റെ അടുക്കൽ ഉള്ളവന്റെ അടുക്കൽ താക്കോൽ എത്തിച്ചു………………….
അവൻ പെട്ടെന്ന് ആ ബന്ധനം താക്കോൽ കൊണ്ട് തുറന്നു………………..
ആദ്യത്തെ നിരയിലുള്ളവർ സ്വതന്ത്രരായി…………………
റാസ കൈകൾ കുടഞ്ഞുകൊണ്ട് എണീറ്റു………………….
അടുത്ത നിമിഷം റാസ തന്റെ മകനെ പിന്തുടരുന്ന ഇടതിന് നേരെ ഓടി…………………….
മറ്റുള്ളവർ ബാക്കി നിരയിൽ ഉള്ളവരെ സ്വതന്ത്രരാക്കാൻ ശ്രമിച്ചു……………………..
റാസ ഇതിനോടകം ഇടതിന് അടുക്കൽ എത്തി………………….
ഇടത് റാസയെ കണ്ട് ഭയന്നു……………………
റാസ കുനിഞ്ഞു തല കൊണ്ട് ശക്തമായി അവന്റെ വയറിൽ കുത്തി……………….ജെല്ലിക്കെട്ട് കാള കുത്തുന്ന പോലെ…………………..
ഇടത് വേദനയിൽ പുളഞ്ഞു നിലത്തിരുന്നു………………….
ആദം ഓട്ടം നിർത്തി………………….
റാസ ഇടതിന്റെ തലയിൽ ആഞ്ഞുചവിട്ടി……………………
അവൻ മണ്ണിൽ കിടന്നു……………….
ആദം റാസയുടെ അടുക്കൽ എത്തി…………………
റാസ കാൽമുട്ടിൽ ഇരുന്നുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു……………….
അവന്റെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി……………………..
അവനെയെങ്കിലും എനിക്ക് നീ ബാക്കി തന്നല്ലോ…………………റാസ ദൈവത്തോട് നന്ദി പറഞ്ഞു………………………
ആദം റാസയെ ഇറുകെ പുണർന്നു…………………
“ഉമ്മ എവിടെ ഉപ്പാ……………….”………….ആദം റാസയോട് ചോദിച്ചു…………………
ആ ചോദ്യം റാസയിൽ വീണ്ടും സങ്കടം വീഴ്ത്തി…………………
പക്ഷെ അവന്റെ ഉമ്മ അവനെ ഇനി കാണില്ല എന്ന വിവരം അറിയിക്കാൻ റാസ ധൈര്യപ്പെട്ടില്ല…………………………
“ഉമ്മ ആളുകളുടെ ഒപ്പം ഉണ്ടാകും ആദൂ………………”………………..ഞാൻ അവനെ നെഞ്ചോടണച്ചു ആശ്വസിപ്പിച്ചു………………….
സായരയെ കുറിച്ചുള്ള ചിന്തകൾ എന്നെ പിന്നെയും വേട്ടയാടാൻ തുടങ്ങി………………….
പക്ഷെ അത് എന്നെ പൂർണമായും തളർത്തുന്നതിന് പകരം ഒരു തരം വാശിയും പ്രതികാരവും ദേഷ്യവും എന്നിൽ നിറയ്ക്കാൻ തുടങ്ങി…………………..
“റാസ…………………”……………..പിന്നിൽ നിന്ന് ആ വിളി ഞാൻ കേട്ടു………………….
ഞാൻ തിരിഞ്ഞു നോക്കി……………..