ച്ചർദിക്കാതിരിക്കാൻ ഞാൻ ഏറെ പാടുപെടേണ്ടി വന്നു.കുപ്പിയിൽ ബാക്കിയുള്ള വെള്ളം കൂടി കുടിച്ചിട്ട് ഞാൻ നേരെ സോഫയിൽ വന്നു കിടന്നു.
പുലർച്ചെ 4.30 മണിക്ക് വൈഫ് വന്നു വിളിക്കുമ്പോഴാണ് അറിയുന്നത്. അകത്തു ബെഡ്‌റൂമിൽ പോയി കിടക്. എന്നെ പിടിച്ചെഴുന്നേല്പിക്കുമ്പോ മദ്യത്തിന്റെ മണം അടിച്ചു. അപ്പൊ വീക്കെൻഡ് മാത്രം എന്ന് പറഞ്ഞിട്ട് എന്തായി. ഡെയിലി ആക്കാനുള്ള പുറപ്പാടിലാണോ. കുപ്പി പകുതിയോളം തീർത്തല്ലോ. എന്താ ഉദ്ദേശം.
മറുപടി കൊടുക്കാൻ മിനക്കെടാതെ ഞാൻ പോയി ബെഡിൽ കിടന്നു. പിന്നെ ബോധം തെളിയുമ്പോ 8.30 ഉടനെ ലിവിങ് റൂമിലേക്ക് പാഞ്ഞു. അവുടെ കിടന്നിരുന്ന എന്റെ ഫോൺ എടുത്തു തിരിച്ചു ബെഡ്റൂമിലേക്ക് നടക്കുമ്പോൾ അവളുടെ വാട്സ്ആപ്പ് നോക്കി 3 മെസ്സേജ് ഉണ്ടായിരുന്നു.
3 മണിക്ക്. ജീവിതത്തിൽ ഇനി കിട്ടില്ല എന്ന് കരുതിയ പല സുഖങ്ങളും ഒരിക്കൽ കൂടി എനിക്ക് തിരിച്ചു തന്നതിന് താങ്ക്സ്.
2 4.30 എനിക്കിപ്പോ നിങ്ങളോട് ദേഷ്യം ഇല്ല. നിങ്ങൾ കാരണമാണല്ലോ ഇങ്ങനെയൊക്കെ ആയതു……
3 6 മണിക്ക് എനിക്കിന്ന് ലീവ് വേണം. ഇന്നലെ ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. പിന്നെ ഉച്ച കഴിഞ്ഞു ഞാനും അവനും കൂടി നിങ്ങൾ പറഞ്ഞത് സ്ഥലത്തു പോകുന്നു. ഞാൻ അവനോടു പറഞ്ഞു എന്നെ ഒന്നവിടെ കൊണ്ടുപോകാമോ എന്ന്. അവൻ ഏറ്റു
.
എന്റെ കണ്ണുനീർ ധാര ധാരയായി ഒഴുകി. നെഞ്ചു വെട്ടിപിളരുന്ന പോലെ തോന്നി. വൈഫിന്റെ കാൽപ്പെരുമാറ്റം കേട്ടു പെട്ടെന്ന് ബാത്റൂമിലേക്കു കയറി വാതിലടച്ചു.ഒരു മെസ്സേജ് കൂടി വന്നു. നടന്നതെല്ലാം വിശദമായി ഞാൻ മെയിൽ അയക്കാം. നേരിട്ട് മുഖത്തു നോക്കി പറയാൻ എനിക്കാവില്ല. നിങ്ങളോടൊന്നും മറച്ചുവെക്കാനുമാവില്ല അതുകൊണ്ടാണ് മെയിൽ അയക്കുന്നത്.
ഏട്ടൻഎന്ന് മാത്രം കേട്ടിട്ടുള്ള അവളുടെ നാവിൽ നിന്ന് പെട്ടെന്ന് നിങ്ങൾ എന്ന വിളി എന്നെ വല്ലാണ്ട് നോവിച്ചു.പല്ലുതേപ്പും കുളിയും ബ്രേക്ഫാസ്റ്റും എല്ലാം യന്ത്രികമായിരുന്നു. മനസ്സ് അവളിൽ തന്നെ കുടുങ്ങി കിടന്നു. വീട്ടിൽ വച്ചു മെയിൽ തുറന്നു നോക്കാൻ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല. എന്റെ ഭാവമാറ്റം ചിലപ്പോ ഭാര്യക്ക് മനസ്സിലാകും. അല്ലെങ്കിൽ തന്നെ ഇന്നത്തെ എന്റെ മാറ്റം അവൾ ശ്രദ്ധിച്ചിട്ടുണ്ട്.ഇടക്കൊരിക്കൽ ചോദിക്കുകയും ചെയ്തു. പാവം പ്രസന്റേഷനെ കുറിച്ചുള്ള ആവലാതി ആണെന്ന് കരുതിയാണെന്നു തോന്നുന്നു കൂടുതൽ ഒന്നും ചോദിച്ചില്ല.
പുലർച്ചെ 4.30 മണിക്ക് വൈഫ് വന്നു വിളിക്കുമ്പോഴാണ് അറിയുന്നത്. അകത്തു ബെഡ്‌റൂമിൽ പോയി കിടക്. എന്നെ പിടിച്ചെഴുന്നേല്പിക്കുമ്പോ മദ്യത്തിന്റെ മണം അടിച്ചു. അപ്പൊ വീക്കെൻഡ് മാത്രം എന്ന് പറഞ്ഞിട്ട് എന്തായി. ഡെയിലി ആക്കാനുള്ള പുറപ്പാടിലാണോ. കുപ്പി പകുതിയോളം തീർത്തല്ലോ. എന്താ ഉദ്ദേശം.
മറുപടി കൊടുക്കാൻ മിനക്കെടാതെ ഞാൻ പോയി ബെഡിൽ കിടന്നു. പിന്നെ ബോധം തെളിയുമ്പോ 8.30 ഉടനെ ലിവിങ് റൂമിലേക്ക് പാഞ്ഞു. അവുടെ കിടന്നിരുന്ന എന്റെ ഫോൺ എടുത്തു തിരിച്ചു ബെഡ്റൂമിലേക്ക് നടക്കുമ്പോൾ അവളുടെ വാട്സ്ആപ്പ് നോക്കി 3 മെസ്സേജ് ഉണ്ടായിരുന്നു.
3 മണിക്ക്. ജീവിതത്തിൽ ഇനി കിട്ടില്ല എന്ന് കരുതിയ പല സുഖങ്ങളും ഒരിക്കൽ കൂടി എനിക്ക് തിരിച്ചു തന്നതിന് താങ്ക്സ്.
2 4.30 എനിക്കിപ്പോ നിങ്ങളോട് ദേഷ്യം ഇല്ല. നിങ്ങൾ കാരണമാണല്ലോ ഇങ്ങനെയൊക്കെ ആയതു……
3 6 മണിക്ക് എനിക്കിന്ന് ലീവ് വേണം. ഇന്നലെ ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. പിന്നെ ഉച്ച കഴിഞ്ഞു ഞാനും അവനും കൂടി നിങ്ങൾ പറഞ്ഞത് സ്ഥലത്തു പോകുന്നു. ഞാൻ അവനോടു പറഞ്ഞു എന്നെ ഒന്നവിടെ കൊണ്ടുപോകാമോ എന്ന്. അവൻ ഏറ്റു
.
എന്റെ കണ്ണുനീർ ധാര ധാരയായി ഒഴുകി. നെഞ്ചു വെട്ടിപിളരുന്ന പോലെ തോന്നി. വൈഫിന്റെ കാൽപ്പെരുമാറ്റം കേട്ടു പെട്ടെന്ന് ബാത്റൂമിലേക്കു കയറി വാതിലടച്ചു.ഒരു മെസ്സേജ് കൂടി വന്നു. നടന്നതെല്ലാം വിശദമായി ഞാൻ മെയിൽ അയക്കാം. നേരിട്ട് മുഖത്തു നോക്കി പറയാൻ എനിക്കാവില്ല. നിങ്ങളോടൊന്നും മറച്ചുവെക്കാനുമാവില്ല അതുകൊണ്ടാണ് മെയിൽ അയക്കുന്നത്.
ഏട്ടൻഎന്ന് മാത്രം കേട്ടിട്ടുള്ള അവളുടെ നാവിൽ നിന്ന് പെട്ടെന്ന് നിങ്ങൾ എന്ന വിളി എന്നെ വല്ലാണ്ട് നോവിച്ചു.പല്ലുതേപ്പും കുളിയും ബ്രേക്ഫാസ്റ്റും എല്ലാം യന്ത്രികമായിരുന്നു. മനസ്സ് അവളിൽ തന്നെ കുടുങ്ങി കിടന്നു. വീട്ടിൽ വച്ചു മെയിൽ തുറന്നു നോക്കാൻ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല. എന്റെ ഭാവമാറ്റം ചിലപ്പോ ഭാര്യക്ക് മനസ്സിലാകും. അല്ലെങ്കിൽ തന്നെ ഇന്നത്തെ എന്റെ മാറ്റം അവൾ ശ്രദ്ധിച്ചിട്ടുണ്ട്.ഇടക്കൊരിക്കൽ ചോദിക്കുകയും ചെയ്തു. പാവം പ്രസന്റേഷനെ കുറിച്ചുള്ള ആവലാതി ആണെന്ന് കരുതിയാണെന്നു തോന്നുന്നു കൂടുതൽ ഒന്നും ചോദിച്ചില്ല.
ഓഫീസിൽ എത്തിയ ഉടനെ ഞാൻ മെയിൽ ചെക്ക് ചെയ്തു. ഒന്നും ഇല്ല. ചങ്കിടിപ്പോടെ ഞാൻ ഇരുന്നു. ഇടക്ക് ആരൊക്കെയോ വന്നു എന്തൊക്കെയോ ചോദിക്കുന്നുണ്ട്. ഞാനും എന്തൊക്കെയോ മറുപടി കൊടുക്കുന്നുണ്ട് ഒന്നും ഉള്ളിലേക്ക് കയറിയില്ല.വീണ്ടും മെയിൽ തുറന്നു. അവളുടെ മെയിൽ കണ്ടു എന്റെ ചങ്കിടിപ്പ് ഉച്ചസ്ഥായിലായി. നെറ്റിയിൽ വിയർപ്പു പൊടിയുന്നുണ്ടായിരുന്നു. കൈയും കാലുകളും തളർന്നു പോകുന്ന അവസ്ഥ. വിറയ്ക്കുന്ന കൈകൾ മൗസിൽ അമർന്നു.
ഏട്ടൻ ഇന്നലെ പറഞ്ഞത് കാര്യങ്ങൾ എല്ലാം കേട്ടപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയാത്ത ഒരവ്യവസ്ഥയിലായിരുന്നു ഞാൻ. ഒറ്റക്കിരുന്നാൽ ഭ്രാന്തു പിടിക്കുന്ന അവസ്ഥ. അപ്പോഴാണ് അവനെ വിളിക്കുന്നത്. അവൻ തിരക്ക് കരണം ആദ്യം ഒന്ന് മടിഞ്ഞെങ്കിക്കും പിന്നെ വിളിച്ചു പറഞ്ഞു വരാം എന്ന്.