“അപ്പച്ചന്‍ റോബിച്ചായനെ ഒന്ന് ഉപദേശിക്കണം. എന്റെ സ്വര്‍ണ്ണം മൊത്തം വിറ്റ് തീര്‍ത്തു. സ്ത്രീധനക്കാശും തീര്‍ത്തു. ഇപ്പൊ എന്നെ ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്നുമാ പണം വരുത്തുന്നത്. ഇനി അത് പറ്റില്ലന്ന് എന്റെ പപ്പാ തീര്‍ത്തു പറഞ്ഞേക്കുവാ. ഞാനിനി എങ്ങനെ ജീവിക്കും അപ്പച്ചാ?” അവള്‍ മൂക്ക് ചീറ്റി.
എന്റെ മോന്തയിലേക്ക് പുച്ഛഭാവം കയറിക്കൂടിയത് ഞാനറിഞ്ഞു.
“അതൊക്കെ നിങ്ങളുടെ പ്രശ്നം. നീ പോയി ചായ വല്ലോം വേണേല്‍ ഉണ്ടാക്കി കുടിച്ചിട്ട് പോകാന്‍ നോക്ക്” നിഷ്കരുണം ഞാന്‍ പറഞ്ഞു.
റീമ ദുഖത്തോടെയും പ്രതീക്ഷയോടെയും അങ്ങനെ നിന്നു. പക്ഷെ എന്റെ മനസ്സ് മാറില്ല എന്ന് മനസ്സിലായതോടെ അവള്‍ ഉള്ളിലേക്ക് കയറി. എന്നോടുള്ള ബഹുമാനാര്‍ഥം ദേഹമാസകലം മൂടിയിരുന്ന സാരി, എന്റെ മറുപടി കേട്ടതോടെ അവള്‍ മാറ്റി അരക്കെട്ടില്‍ കുത്തിയ ശേഷമാണ് ഉള്ളിലേക്ക് പോയത്. പുതപ്പ് മോഡില്‍ നിന്നും മാറിയ സാരി, അവളുടെ ഒതുങ്ങിയ മടക്കുകളുള്ള അരക്കെട്ടും, ബ്ലൌസുകളുടെ മുഴുപ്പും എന്നെ കാണിച്ചു. സാരിയുടെ അടിയില്‍ വെള്ളം നിറച്ച വലിയ ബലൂണുകള്‍ പോലെ തുള്ളിക്കളിക്കുന്ന ചന്തികളുടെ ഓളംവെട്ടലും ഞാന്‍ കണ്ടു. പെണ്ണ് ഒരു ഉരുപ്പടി തന്നെ എന്ന് ചില ഗതകാല ഓര്‍മ്മകളുടെ അടിസ്ഥാനത്തില്‍ ഞാന്‍ മനസ്സില്‍ പറയുകയും ചെയ്തു.
ഏറെ വൈകാതെ മറ്റൊരു ദിവസം ഇതേപോലെ ഇളയ മരുമകളും വീട്ടിലെത്തി. പ്രശ്നം മൂത്തവള് പറഞ്ഞത് തന്നെ. അവളെയും ഞാന്‍ മറ്റവളെ ചായ കുടിക്കാന്‍ പറഞ്ഞുവിട്ടപോലെ പറഞ്ഞുവിട്ടു.
സ്വഭാവത്തിന്റെ കാര്യത്തില്‍ എന്റെ ആണ്മക്കളെപ്പോലെ ഇത്രയേറെ ഐകമത്യം ഉള്ള രണ്ടെണ്ണം ഈ ഭൂലോകത്ത് വേറെ കാണത്തില്ല. മടി, ഊമ്പിയ സ്വഭാവം, തന്തയില്ലാഴിക, ചെറ്റത്തരം എന്നീ സദ്ഗുണങ്ങള്‍ രണ്ടാള്‍ക്കും തുല്യ അളവില്‍ത്തന്നെയാണ് ഉള്ളത്. അതേപോലെതന്നെ ഭാര്യമാരെ തിരഞ്ഞെടുത്ത കാര്യത്തിലും ഉണ്ടായിരുന്നു അവരുടെ യോജിപ്പ്. ഇടവക പള്ളിയില്‍ കെട്ടിക്കേറി വന്ന പെണ്ണുങ്ങളില്‍ വച്ച് ഏറ്റവും മികച്ച ചരക്കുകള്‍ എന്റെ മരുമക്കള്‍ ആണ്. മൂത്തവള്‍ റീമയും ഇളയവള്‍ ഹണിയും. രണ്ടിനെയും നോക്കി വെള്ളമിറക്കാത്ത ആണായി ഞാന്‍ മാത്രമേ ഉള്ളൂ എന്നാണെന്റെ തോന്നല്‍.
അങ്ങനെ കുറെ ദിവസങ്ങള്‍ പ്രശ്നങ്ങള്‍ ഇല്ലാതെ പോയി. ഞാനും ഭാര്യയും കുടുംബത്താണ്. അവിടെ പണിഞ്ഞ വലിയ വീട്ടില്‍ ഞാനും അവളും ഒരു ജോലിക്കാരി പെണ്ണും മാത്രം. ജോലിക്കാരി ഒരു പഴയ ആശ്രിതയുടെ മകളാണ്. ഗതിയില്ലാത്ത പെണ്ണ്. നന്നായി ജോലി ചെയ്യും. അതുകൊണ്ട് മടിച്ചിയും തടിച്ചിയും കൂറയും ആയ എന്റെ ഭാര്യയ്ക്ക് സുഖമാണ്. തിന്നുക, തൂറുക, സീരിയല്‍ കാണുക, ഏതെങ്കിലും പെണ്ണുങ്ങളെ വിളിച്ചോ ചെന്നുകണ്ടോ പരദൂഷണം പറയുക, ഉറങ്ങുക; ഇതാണവളുടെ ദിനചര്യ.
അങ്ങനെയിരിക്കെ ഒരു ദിവസം റീമ വീണ്ടും എത്തി.
“എന്താടീ?” വരാന്തയിലെ ചാരുകസേരയില്‍ പത്രവുമായി ഇരുന്നിരുന്ന ഞാന്‍ കണ്ണടയുടെ മുകളിലൂടെ അവളെ നോക്കിച്ചോദിച്ചു.
“അപ്പച്ചന്‍ എനിക്കൊരു ജോലി വാങ്ങിച്ചു തരാമോ” ഇത്തവണ അവളുടെ ആവശ്യം മറ്റൊന്നായിരുന്നു.
“ങാ എന്താ ഇപ്പൊ ഒരു ജോലിമോഹം?”
“ജീവിക്കണ്ടേ” റീമ നിരാശയോടെ ചുണ്ടുകടിച്ചു.
“ഞാനെവിടുന്നു ജോലി തരാനാ” നോട്ടം ഞാന്‍ പത്രത്തിലേക്ക് മാറ്റി.
“അപ്പച്ചന്‍ വിചാരിച്ചാ നടക്കും”