അത്യവശ്യത്തിനു മാത്രം വയൽ വരമ്പുകളിലൂടെ വളരെ ദൂരം നടന്നാണ് റോഡിൽ എത്തിയിരുന്നത് .കാലവർഷമെത്തിയാൽ വയൽ നിറയെ വെള്ളം പെരുകും. ചിലപ്പോൾ ഒരു മാസമോ രണ്ട് മാസമോ കഴിഞ്ഞാകും വെള്ളമിറങ്ങിപോവുക. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത അവസ്ഥയിലേക്ക് ചുരുങ്ങി തുരുത്തിൽ മാത്രം തളച്ചിടുന്ന അനാഥ ജന്മങ്ങൾ.
വർഷങ്ങൾ നീണ്ട രാജവാഴ്ച അവസാനിപ്പിച്ചു കൊണ്ട് ജനം ജനത്തെ തിരഞ്ഞെടുക്കുന്ന ജനാധിപത്യവ്യവസ്ഥയിലേക്ക് പരിണാമം സംഭവിച്ചപ്പോൾ ജീവിതം കീറാമുട്ടിയായത് ഈ തുരുത്തിലെ അനേകം പവങ്ങളുടെ ജിവിതങ്ങളായിരുന്നു. ഏക്കറുകണക്കിന് നെൽപാടങ്ങൾ കൃഷിയിറക്കാതെ മുട്ടിൽമേൽ പുല്ല് കിളിർത്തു. ഒരു നേരത്തെ ആഹാരത്തിനു വഴിയില്ലാതെ തുരുത്തുനിവാസികൾ പകച്ചു നിന്നു. എത്ര നാളാണ് വയർ ഇറുക്കി കെട്ടി ജീവിക്കുക എന്ന ചോദ്യം അവരിൽ ഉണർന്നു.പിന്നെ എന്തു തൊഴിലും ചെയ്യാനായി തുരുത്തുവിട്ടിറങ്ങി. അപ്പോഴും ജാതി വ്യവസ്ഥകൾ നില കൊണ്ടു. പലയിടത്തു നിന്നും വർണ്ണവിവേചനത്തിന്റെ പേരിൽ അവരെ ആട്ടിയോടിക്കപ്പെട്ടു.പഞ്ചായത്തുകൾ നിലവിൽ വന്നപ്പോൾ ആതുരുത്തിനൊരു പേരും വീണു.
” തിരുവിതാംകൂർ കോളനി”
————————————ഒരു പാട് ഭൂസ്വത്തുക്കളുള്ള താഴെ പാട്ട് തറവാട്ടിൽ ജനിച്ച രാജവല്ലി ഈ തറവാടിന്റെ ഐശ്വര്യവും വിളക്കുമായിരുന്നു.
തൊട്ടടുത്ത നാട്ടിലുള്ള അനാഥനായ രാമൻ എന്ന നായർ യുവാവ് ഈ തറവാട്ടിലെ സ്ഥിരം കൃഷിപണിക്കാരനായിരുന്നു. അയാളുടെ ആകാരവടിവിലും സൗന്ദര്യത്തിലും മയങ്ങിയ രാജവല്ലിയുടെ പ്രണയാഭ്യാർത്തന നിരസിക്കാൻ രാമനും കഴിഞ്ഞില്ല. അത്രമേൾ സൗന്ദര്യ പ്രതീകമായിരുന്നു രാജവല്ലി.ഇതറിഞ്ഞ മാടമ്പിമാർ രാമനെ പലപ്പോഴും അപകടപെടുത്താൻ നോക്കിയെങ്കിലും അതിൽ നിന്നൊക്കെ രക്ഷ നേടിയ രാമൻ രാജവല്ലിയെ വിളിച്ചിറക്കി കൊണ്ട് പോയി .രോക്ഷം അണപൊട്ടിയ കാരണവന്മാർക്ക് രാമനെ ഒന്നും ചെയ്യാൻ കഴിയാത്തതിനാൽ രാജവല്ലിയെ എന്നെന്നേയ്ക്കുമായി പടിയടച്ചു പിണ്ഡം വെച്ചു.
അങ്ങനെ ആരോരുമില്ലാത്ത രാമന് കൂട്ടായി രാജവല്ലിയും, രാജവല്ലിയ്ക്ക് കൂട്ടായി രാമനും ജീവിതം ആരംഭിച്ചു.
ഐശ്വര്യത്തിന്റെ നിറകുടമായ രാജവല്ലിയ്ക്ക് ഒരു കുറവും വരുത്താതെ രാമൻ നിത്യന ജോലിക്ക് പോയി കുടുംബം പോറ്റി പോന്നു.
അവർക്കൊരു ആൺകുഞ്ഞ് പിറന്നപ്പോൾ രാജു രാമനെന്ന് പേരിട്ടു.ആ കൊച്ചു കൂരയിൽ അവൻ ഓടി കളിച്ച് വളർന്നു.
വർഷങ്ങൾ കഴിഞ്ഞ്കൊണ്ടേയിരുന്നു…
രാജു രാമൻ ഒന്നാം തരത്തിലായപ്പോൾ രാജവല്ലി മറ്റൊരു ആൺകുഞ്ഞിന് കൂടി ജന്മം നൽകി. അവനെ രഘുരാമൻ എന്ന് വിളിച്ചു.
സ്വർഗ്ഗകൊട്ടാരത്തിൽ രാജ്ഞിയെ പോലെ ജീവിച്ചവൾ തന്റെ കൂടെ വന്ന് കഷ്ടപെടുന്നതോർത്തായിരുന്നു രാമന്റെ എക്കാലത്തെയും ദുഃഖം. അത് മനസ്സി രാജവല്ലി പറഞ്ഞു….
”എന്റെ പൊന്നേ… ഞാൻ ഭാഗ്യവതിയാണ് … സുഖമായി ജീവിക്കാൻ
വർഷങ്ങൾ നീണ്ട രാജവാഴ്ച അവസാനിപ്പിച്ചു കൊണ്ട് ജനം ജനത്തെ തിരഞ്ഞെടുക്കുന്ന ജനാധിപത്യവ്യവസ്ഥയിലേക്ക് പരിണാമം സംഭവിച്ചപ്പോൾ ജീവിതം കീറാമുട്ടിയായത് ഈ തുരുത്തിലെ അനേകം പവങ്ങളുടെ ജിവിതങ്ങളായിരുന്നു. ഏക്കറുകണക്കിന് നെൽപാടങ്ങൾ കൃഷിയിറക്കാതെ മുട്ടിൽമേൽ പുല്ല് കിളിർത്തു. ഒരു നേരത്തെ ആഹാരത്തിനു വഴിയില്ലാതെ തുരുത്തുനിവാസികൾ പകച്ചു നിന്നു. എത്ര നാളാണ് വയർ ഇറുക്കി കെട്ടി ജീവിക്കുക എന്ന ചോദ്യം അവരിൽ ഉണർന്നു.പിന്നെ എന്തു തൊഴിലും ചെയ്യാനായി തുരുത്തുവിട്ടിറങ്ങി. അപ്പോഴും ജാതി വ്യവസ്ഥകൾ നില കൊണ്ടു. പലയിടത്തു നിന്നും വർണ്ണവിവേചനത്തിന്റെ പേരിൽ അവരെ ആട്ടിയോടിക്കപ്പെട്ടു.പഞ്ചായത്തുകൾ നിലവിൽ വന്നപ്പോൾ ആതുരുത്തിനൊരു പേരും വീണു.
” തിരുവിതാംകൂർ കോളനി”
————————————ഒരു പാട് ഭൂസ്വത്തുക്കളുള്ള താഴെ പാട്ട് തറവാട്ടിൽ ജനിച്ച രാജവല്ലി ഈ തറവാടിന്റെ ഐശ്വര്യവും വിളക്കുമായിരുന്നു.
തൊട്ടടുത്ത നാട്ടിലുള്ള അനാഥനായ രാമൻ എന്ന നായർ യുവാവ് ഈ തറവാട്ടിലെ സ്ഥിരം കൃഷിപണിക്കാരനായിരുന്നു. അയാളുടെ ആകാരവടിവിലും സൗന്ദര്യത്തിലും മയങ്ങിയ രാജവല്ലിയുടെ പ്രണയാഭ്യാർത്തന നിരസിക്കാൻ രാമനും കഴിഞ്ഞില്ല. അത്രമേൾ സൗന്ദര്യ പ്രതീകമായിരുന്നു രാജവല്ലി.ഇതറിഞ്ഞ മാടമ്പിമാർ രാമനെ പലപ്പോഴും അപകടപെടുത്താൻ നോക്കിയെങ്കിലും അതിൽ നിന്നൊക്കെ രക്ഷ നേടിയ രാമൻ രാജവല്ലിയെ വിളിച്ചിറക്കി കൊണ്ട് പോയി .രോക്ഷം അണപൊട്ടിയ കാരണവന്മാർക്ക് രാമനെ ഒന്നും ചെയ്യാൻ കഴിയാത്തതിനാൽ രാജവല്ലിയെ എന്നെന്നേയ്ക്കുമായി പടിയടച്ചു പിണ്ഡം വെച്ചു.
അങ്ങനെ ആരോരുമില്ലാത്ത രാമന് കൂട്ടായി രാജവല്ലിയും, രാജവല്ലിയ്ക്ക് കൂട്ടായി രാമനും ജീവിതം ആരംഭിച്ചു.
ഐശ്വര്യത്തിന്റെ നിറകുടമായ രാജവല്ലിയ്ക്ക് ഒരു കുറവും വരുത്താതെ രാമൻ നിത്യന ജോലിക്ക് പോയി കുടുംബം പോറ്റി പോന്നു.
അവർക്കൊരു ആൺകുഞ്ഞ് പിറന്നപ്പോൾ രാജു രാമനെന്ന് പേരിട്ടു.ആ കൊച്ചു കൂരയിൽ അവൻ ഓടി കളിച്ച് വളർന്നു.
വർഷങ്ങൾ കഴിഞ്ഞ്കൊണ്ടേയിരുന്നു…
രാജു രാമൻ ഒന്നാം തരത്തിലായപ്പോൾ രാജവല്ലി മറ്റൊരു ആൺകുഞ്ഞിന് കൂടി ജന്മം നൽകി. അവനെ രഘുരാമൻ എന്ന് വിളിച്ചു.
സ്വർഗ്ഗകൊട്ടാരത്തിൽ രാജ്ഞിയെ പോലെ ജീവിച്ചവൾ തന്റെ കൂടെ വന്ന് കഷ്ടപെടുന്നതോർത്തായിരുന്നു രാമന്റെ എക്കാലത്തെയും ദുഃഖം. അത് മനസ്സി രാജവല്ലി പറഞ്ഞു….
”എന്റെ പൊന്നേ… ഞാൻ ഭാഗ്യവതിയാണ് … സുഖമായി ജീവിക്കാൻ