ഫോണിലെ കോണ്ടാക്റ്റ് ലിസ്റ്റിൽ നിന്നും അപർണ ജോബിൻ എന്ന പേര് എടുത്ത് കോൾ ചെയ്തു …
ഹായ് സ്വീറ്റി ഹൗ ആർ യു ? അല്പം ഒലിപ്പീരോടെ ഫോണെടുത്തയാൾ ചോദിച്ചു .
അയ്യട എന്തൊരു ഒലിപ്പീര് ..
എന്നാ വേണ്ട നിനക്ക് സൊഖമാണോടി പൂറി മോളെ ..
സൊഖ മല്ലെങ്കിൽ ?
സുഖമല്ലെങ്കിൽ ഞാൻ വന്ന് സുഖിപ്പിച്ച് തരാടി ..
അയ്യടാ എന്നാ ഇങ്ങോട്ട് വാ..
ശരിക്കും ജോബിൻ ഒരല്പം ആകാംക്ഷ നിറഞ്ഞ സ്വരത്തിൽ ചോദിച്ചു
ആടോ താൻ വാ..
എപ്പോ എത്തിയെന്ന് ചോദിച്ചാൽ മതി.. ഒരു അരമണിക്കൂർ..
ആ പിന്നെ നിനക്ക് കഴിക്കാൻ വല്ലതും വേണേൽ വാങ്ങിക്കോ…
അപ്പോൾ നിനക്ക് വേണ്ടേ
എനിക്കുള്ളത് ഞാൻ വരുമ്പോ വാങ്ങിയായിരുന്നു അൻവർ കൂടെയുണ്ടായിരുന്നത് കൊണ്ട് നിനക്കുള്ളത് വാങ്ങാൻ പറ്റിയില്ല
ഓഹ് ശരി.. പിന്നെ ഹോട്ട് വല്ലോം ഇരിപ്പുണ്ടോടി
ഏയ് ഇല്ല ഞാനിന്നിങ്ങ് എത്തിയതല്ലേ ഉള്ളു..ഉണ്ടായിരുന്നതൊക്കെ നീ അന്ന് തീർത്തില്ലെ . പിന്നെ വാങ്ങുവാണേൽ എനിക്ക് ഒരു ബിയറും വാങ്ങിക്കോ ..
ഓഹ് ഉത്തരവ് പോലെ .. ജോബി ഫോൺ കട്ട് ചെയ്തു..
അപർണ വാഷിങ്ങ് മെഷിൻ തുറന്ന് യൂണിഫോം എടുത്ത് ബാൽക്കണിയിൽ വിരിച്ചിട്ടു .. തിരികെ ഹാളിലേക്ക് വന്ന് എബിയുടെ കേസ് ഫയൽ മറിച്ച് നോക്കി …
2019 മാർച്ച് 7 ന് ആണ് എബിയെ കൊച്ചിയിലെ ലാ മെരിഡൻ ഹോട്ടലിലെ റൂം നമ്പർ 207 ആം നമ്പർ റൂമിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൈം സ്പോട്ടിൽ നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന യാതൊരു തെളിവുകളും പോലീസിന് ലഭിച്ചില്ല .
സംഭവ സ്ഥലത്ത് നിന്നും കിട്ടിയ കത്തിയിലുള്ള വിരലടയാളം എബിയുടെത് തന്നെയാണ് .. വയറ്റിൽ ഏറ്റ ആഴമുള്ള മുറിവും അമിതമായ രക്ത സ്രാവവുമാണ് മരണ കാരണം .. കൂടാതെ ശരീരത്തിൽ കൂടുതലായി ആൽക്കഹോളിന്റെ കണ്ടെന്റും ഉണ്ടായിരുന്നു ..
ആദ്യ നോട്ടത്തിൽ തികച്ചും ഒരു ആത്മഹത്യ എന്ന് തോന്നിക്കുന്ന ഒരു മരണം .. എന്നാൽ എബിയുടെ ഷർട്ടിന്റെ പിന്നിൽ കാണപ്പെട്ട ചുളുങ്ങിയ പാട് .. നിലത്ത് വീണ് കിടന്ന ടേബിൾ ലാംപ് .. കട്ടിലിന് സമീപമായി ഇട്ടിരുന്ന രണ്ട് ചെയറുകൾ എന്നിവ ഇതൊരു കൊലപാതകമാണെന്ന നിഗമനത്തിൽ പോലിസിനെ കൊണ്ടെത്തിച്ചു കൂടാതെ എബിയെ പോലൊരാൾ ആത്മഹത്യയെ കുറിച്ച് ചിന്തികേണ്ട ആവശ്യകത പോലും ഇല്ലാത്ത ഒരാൾ .ജീവിതത്തെ വളരെയധികം ആസ്വദിക്കുന്ന ഒരാളായിരുന്നു എബി എന്നാണ് അയാളുടെ