വ്യാധിരൂപിണി [ഷേണായി]

Posted by

അവളുടെ സമൃദ്ധമായ പിൻഭാഗദൃശ്യം അപ്പോഴാണ് അവൻ കാണുന്നത്.

‘ എന്റെ…’ ജോണി ഒരു ശബ്ദമുണ്ടാക്കി. സെറ്റിയിലിരുന്ന ജോണിയുടെ കുറ്റിതെറിച്ചു പോയി.

മുലകൾ ഫുട്‌ബോൾ ആണെങ്കിൽ കുണ്ടികൾ വലിയ പീരങ്കിപ്പന്തുകൾ പോലെ.ഹൈഹീൽ അണിഞ്ഞുള്ള നടപ്പിന് അനുസരിച്ച് അവ തുള്ളിതുളുമ്പുന്നൂ.മേലോട്ട്, വശങ്ങളിലേക്ക്, താഴോട്ട്. ഹോ. ഇളകിയാടുന്ന ആ ചന്തിപ്പന്തുകളിൽ ഓരോന്നിനും റാത്തൽ കണക്കിന് ഇറച്ചി ഉരുണ്ടുകൂടിയിട്ടുണ്ട്.പോൺ സിനിമാനടിമാരായ സാറാ ജേയ്, അലക്‌സിസ് ടെക്‌സസ് തുടങ്ങിയ മദാമ്മമാരെയാണ് അവന് ഓർമ വന്നത്.

സ്ത്രീകളുടെ ചന്തി അഞ്ചുതരം ഉണ്ടെന്നാണ് പഠനം.അതിൽ ഏറ്റവും കിടിലൻ റൗണ്ട് ബട്ട്‌സ് എന്നറിയപ്പെടുന്ന ചന്തികൾ ആണ്.കിം കർദാഷിയാൻ , ബിയോൺസ് തുടങ്ങിയവർ ഇത്തരം ചന്തികൾ ഉള്ളതിനാൽ പ്രശസ്തരായവരാണ്.റൗണ്ട് ബട്ട്‌സ് ചന്തികളിൽ മാംസം അടിഞ്ഞാലും,ഷെയ്പ് പോകില്ല. ബലൂൺ വീർക്കുന്നത് പോലെ പിന്നോട്ട് വിടർന്ന് അതീവ ആകർഷകമായി മാറുന്ന ഇവയെ ഗുരുനിതംബം എന്നാണു നമ്മുടെ നാട്ടിൽ വിളിക്കുന്നത്.ഇത്തരം ചന്തികളുള്ള സ്ത്രീകൾ പ്രായമാകുന്തോറും മാദകച്ചരക്കുകളായി മാറും. ഏതായാലും കിം കർദാഷിയാന്റെ ചന്തികളെ വെല്ലുന്ന മുട്ടൻ ചന്തികളായിരുന്നൂ ദീപികയുടേത്.

അടുക്കളയിലേക്കുള്ള ആ അന്നനടപ്പിൽ ദീപിക ആലോചിച്ചത് അതിനു തൊട്ടു മുൻപുള്ള നിമിഷങ്ങളെ പറ്റിയാണ്. സൊമാറ്റോ ഡേർ ചില വീഡിയോകളിൽ കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് നടത്താൻ ധൈര്യം വന്നത് ഇപ്പോഴാണ്.വരുന്ന ഡെലിവറി ബോയ് എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല.പക്ഷേ ജോണി കുഴപ്പമില്ല.അവൻ തന്റെ ശരീരം കണ്ട് ആകെ വശപ്പിശകായി ഇരിക്കുകയാണ്.മാത്രവുമല്ല അവന്‌റെ മേൽ വ്യക്തമായ സ്വാധീനവും തനിക്കുണ്ട്.
ഒരു ചെറുപ്പക്കാരന്‌റെ മുന്നിൽ പൂർണനഗ്നയായി നിന്ന് അവനെക്കൊണ്ട് തന്‌റെ ഇംഗിതങ്ങൾ ഒരടിമയെപ്പോലെ അനുസരിപ്പിക്കുക.പണ്ടു മുതൽ ദീപികയ്ക്ക് ആളുകളുടെ മേൽ അധീശത്വം പുലർത്തുന്നത് കടിയുണർത്തുന്ന കാര്യമാണ്.പോരാത്തതിനു തന്‌റെ നഗ്നമേനി മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കുന്നതിലുള്ള സന്തോഷവും. അവളുടെ പൂറ്റിൽ അമിട്ടു പൊട്ടി തുടങ്ങി.ചെറുതായി വെള്ളം പൊടിച്ചു.

റൂമിലിരുന്ന് സുപ്രിയ ഇതെല്ലാം കാണുന്നുണ്ടായിരുന്നു.ജോണിയുടെ വെപ്രാളം കണ്ട് അവൾക്ക് ചിരി പൊട്ടി. അവളുടെ ഓർമയിലേക്ക് അപ്പോൾ വന്നതു തങ്ങൾ കുസാറ്റിൽ അഡ്മിഷൻ കിട്ടി ജോയിൻ ചെയ്ത ആദ്യനാളുകളാണ്.2001 കാലയളവ്.
വിദ്യാർഥി രാഷ്ട്രീയവും ഗുണ്ടായിസവും പിന്നെ കൊച്ചി കേന്ദ്രീകരിച്ചുള്ള പല ക്രിമിനൽ പ്രവൃത്തികളുടെയും പ്രധാനകേന്ദ്രമായിരുന്നു അക്കാലത്തെ കുസാറ്റ്.എൻജിനീയറിങ് നാലുവർഷമാണ്.മൂന്നാം വർഷ വിദ്യാർഥികളാണ് കോളജിന്‌റെ ഭരണം.നാലാം വർഷ വിദ്യാർഥികൾ കഴിയുന്നതും സപ്ലിയെഴുത്തും പ്രോജക്ടുകളുമൊക്കെയായി വൻ തിരക്കിലാകും.
ശ്രുതി മേനോൻ, വർഷ നമ്പ്യാർ, ദീപിക ഷെട്ടി, സ്റ്റെഫി കല്ലാടൻ എന്നീ തേർഡ് ഇയറിലെ പെൺപുലികളായിരുന്നു അന്ന് കുസാറ്റിലെ ഗേൾസ് ഹോസ്റ്റൽ ഭരിച്ചിരുന്നത്.അഡ്മിഷൻ എടുത്ത നാൾ മുതൽ ഇവരെപ്പറ്റി ഉള്ള പേടിപ്പെടുത്തുന്ന കഥകൾ ആയിരുന്നു ഫസ്റ്റ് ഇയേഴ്‌സിന്‌റെ പ്രധാന സംസാരം.
അന്ന് കുസാറ്റിൽ റാഗിങ് സർവ സാധാരണമായിരുന്നു.മൃഗീയമായ റാഗിങ്.ആൺകുട്ടികൾക്ക് ആയിരുന്നു കൂടുതലെങ്കിലും പെൺപിള്ളേർക്കും മോശമല്ലായിരുന്നു.അന്നു റാഗിങ്ങിനെതിരെ ഇത്രയും ശക്തമായ നിയമങ്ങൾ രംഗത്തുവന്നിരുന്നില്ല.ഗേൾസ് ഹോസ്റ്റൽ റാഗിങ്ങിന്‌റെ കൂത്തരങ്ങായിരുന്നു.പലർക്കും പല ദുരനുഭവങ്ങളും ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *