അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]

Posted by

മുഴുവന്‍ ഇന്റര്‍നാഷണല്‍ എക്സ്‌പീരിയന്‍സ്. ജോലിയില്‍ നിന്നും അവന്‍ സമ്പാദിച്ചതെല്ലാം കൂട്ടി അവന്‍ പുതിയ ഫ്ലാറ്റിനു അഡ്വാന്‍സ് കൊടുത്തു. ബാക്കി പൈസക്ക് ലോണും എടുത്തപ്പോള്‍ ഫ്ലാറ്റ് റെഡി.

ആനന്ദിന് വയസ്സ് മുപതിനടുത്തായപ്പോള്‍ ആണ് രാമന് ആനന്ദിന് വിവാഹപ്രായം ആയി എന്ന തോന്നല്‍ വന്നത്. ഒരു മോസ്റ്റ്‌ എലിജിബിള്‍ ബാച്ചിലറിനു വേണ്ട എല്ലാ ഗുണങ്ങളും ആനന്ദില്‍ ഒത്തിണങ്ങിയിരുന്നു. നല്ല വിദ്യാഭ്യാസം, വിദ്യാഭ്യാസത്തിനു അനുസരിച്ചുള്ള ജോലി, സ്വന്തം ഫ്ലാറ്റ് അങ്ങനെ എന്തു കൊണ്ടും തികഞ്ഞ എല്ലാവരും കൊതിക്കുന്ന ഒരു മരുമകന്‍ ആയിരുന്നു ആനന്ദ്.

രാമന്‍ ആനന്ദിന് വന്ന ആലോചനകളുമായി ബാബാജിയുടെ അടുത്തേക്ക് പോയി. ബാബാജി അതില്‍ നിന്നും ഒരു ആലോചന എടുത്തു കൊണ്ട് പറഞ്ഞു ഇതാണ് ആനന്ദിന് ഏറ്റവും ചേര്‍ന്ന പെണ്ണ്‍. ഇവളെ കല്യാണം കഴിച്ചാല്‍ ആനന്ദിന് വെച്ചടി വെച്ചടി കയറ്റം മാത്രമായിരിക്കും. സര്‍വൈശ്വര്യങ്ങളും ദീര്‍ഘമാന്ഗല്യവും സദ്‌സന്താനയോഗവും ഉള്ളതാണ് ഇവര്‍ തമ്മിലുള്ള ജാതകപൊരുത്തം.

ഇത് കേട്ടപ്പോള്‍ രാമന് സന്തോഷമായി. ആ കല്യാണാലോചനയുമായി മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിച്ചു. പെണ്ണിന്‍റെ പേര് പ്രിയ. വയസ്സ് 27. എംബിഎ കഴിഞ്ഞു ഒരു ബിപിഓയില്‍ മാനേജര്‍ ആയി ജോലി ചെയുകയാണ്. ആനന്ദും പ്രിയയും പരസ്പരം കണ്ടു ഇഷ്ടപ്പെട്ടു. കല്യാണം കഴിഞ്ഞാലും പ്രിയക്ക് ജോലി ചെയണം എന്ന ഒരു നിബന്ധന മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് ആനന്ദ് സന്തോഷപൂര്‍വ്വം സ്വീകരിച്ചു. പ്രിയയുടെ ജോലിക്ക് ബുദ്ധിമുട്ട് ആകാതിരിക്കാന്‍ തന്‍റെ ഇന്റര്‍നാഷണല്‍ അസൈന്‍മെന്‍റ് എല്ലാം വിട്ടു ആനന്ദ് ബാങ്കിന്‍റെ മുംബൈ ഓഫീസില്‍ ജോയിന്‍ ചെയ്തു.

ഒരു ദിവസം പ്രിയ ആനന്ദിനെ തന്‍റെ അടുത്തേക്ക് വിളിചു. അവര്‍ രണ്ടു പേരും കൂടി കടല്‍ത്തീരത്ത് ഇരുന്നു സംസാരിക്കുകയായിരുന്നു.

പ്രിയ: “ഐ വാണ്ട് ടു ടെല്‍ യു സംതിംഗ്. ഐ വാണ്ട് ടു സ്റ്റാര്‍ട്ട്‌ വിത്ത്‌ എ ക്ലീന്‍ സ്ളേറ്റ്. പ്ലീസ് ഡോണ്ട് ജഡ്ജ് മി. ഐ ആം നോട്ട് എ വെര്‍ജിന്‍. ഞാന്‍ എല്ലാം പറയാം.”

പ്രിയ അവളുടെ കഥ പറയാന്‍ ആരംഭിച്ചു.

പ്രിയ കമ്പനിയില്‍ ജോയിന്‍ ചെയ്തു അധികം കഴിയുന്നതിനു മുന്പ് തന്നെ അവര്‍ക്ക് യുഎസില്‍ ഒരു പ്രൊജക്റ്റ്‌ ട്രാന്‍സിഷന്‍ ചെയാനുള്ള അവസരം ലഭിച്ചു. അവളും അവളുടെ മാനേജറും കൂടി ആയിരുന്നു ആ പ്രോസസ് ട്രാന്‍സിഷന്‍ ചെയ്യാനായി പോയത്. യുഎസില്‍ ആദ്യമൊക്കെ രസമായിരുന്നുവെങ്കിലും കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അവളെ ഗൃഹാതുരത്വം പിടികൂടാന്‍ തുടങ്ങി. അവിടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്തതും ഐഎസ്ഡിയുടെ ഉയര്‍ന്ന നിരക്കുകളും അവളുടെ ഗൃഹാതുരത്വം കൂട്ടുകയേ ചെയ്തുള്ളൂ. ഒഫീഷ്യല്‍ അല്ലാതെ അവിടെ അവള്‍ക്ക് മിണ്ടാന്‍ അവളുടെ മാനേജര്‍ സച്ചിന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ക്കവിടെ താമസിക്കാന്‍ ആണെങ്കില്‍ ഒരു ടൂ ബെഡ്റൂം ഫ്ലാറ്റ് ആയിരുന്നു കമ്പനി നല്‍കിയത്. അത് സച്ചിനുമായുള്ള അടുപ്പം കൂട്ടാന്‍ മാത്രമേ ഉപകരിച്ചുള്ളൂ.

സച്ചിന്‍ 35 വയസ്സും ഒരു കുട്ടിയുടെ പിതാവാണെങ്കിലും ഇപ്പോഴും കാണാന്‍ ചുള്ളന്‍ തന്നെ. അവര്‍ തമ്മിലുള്ള അടുത്തു പെരുമാറല്‍ ക്രമേണ ഫ്ലെര്‍ട്ടിങ്ങിലേക്ക് വഴിമാറി.

ഒരു ദിവസം അവര്‍ ഓഫീസില്‍ നിന്നും ടാക്സിയില്‍ താമസസ്ഥലെത്തെക്ക് തിരിച്ചു വരുന്നു. ഒരു ഗ്രേ സ്കേര്‍ട്ടും വെള്ള ഷര്‍ട്ടും ഗ്രേ ബ്ലേസറുമായിരുന്നു പ്രിയയുടെ വേഷം. ഗൃഹാതുരത്വത്തിന്‍റെ ഉച്ചസ്ഥായിയില്‍ വളരെ വള്‍നെറബ്ള്‍ ആയ അവസ്ഥയില്‍ ആയിരുന്ന പ്രിയ ഏതോ ഒരു ദുര്‍ബല നിമിഷത്തില്‍ സച്ചിന്‍റെ മടിയില്‍ കൈവെച്ചു.

“സച്ചിന്‍ യൂ ആര്‍ എ വെരി നൈസ് പെഴ്സന്‍. എ ലോട്ട് സ്മാര്‍ട്ടര്‍ ദാന്‍ മെനി ഒതെര്‍സ് ഇന്‍ ഓഫീസ്. ഐ ലൈക്ക് യൂ.”

Leave a Reply

Your email address will not be published. Required fields are marked *