സുഷമയപ്പോൾ,
ഉറക്കച്ചടവോടെ ഹാളിലേക്ക് വന്ന ഇഷാര എന്തോ തിരയുന്നത് കണ്ടു..
“ഇവിടെങ്ങും കാണുന്നില്ലലോ… എന്നാലും…എവിടെപ്പോയത് ???”
എന്ന് ഉരുവിട്ടുകൊണ്ട് അപ്പോൾ തന്റ്റെ റൂമിലേക്ക് കയറിപോകുന്ന ഇഷാരയെ കണ്ട് സുഷമ നടുങ്ങി…!
റൂമിലേക്കോടി ചെന്ന അവളോട് ഇഷാര ചോദിച്ചു
“അമ്മേ എന്റ്റെ ഇയർഫോൺ കണ്ടോ?”
“നേരം വെളുത്തില്ല അപ്പോഴേക്കും അവളുടെ ഒരു ഇയർഫോൺ…”
“പോയിരുന്ന് രണ്ടക്ഷരംപഠിക്കെടീ…”
സുഷമ അവളോട് ദേഷ്യത്തോടെ പറഞ്ഞു.
സത്യത്തിൽ രാമൻനായരായിരുന്നു ഇയർഫോണിന്റ്റെ തിരോദ്ധാനത്തിന് പിന്നിൽ..
സുഷമയെ പൂശാനുളള വെഗ്രതയിൽ വളളിനിക്കർ കെട്ടഴിച്ചൂരിയെറിഞ്ഞ രാമൻനായർ, പണ്ണുത്സവത്തിനു ശേഷം തിരികെപോകാനായ് നിക്കറിട്ടപ്പോൾ’ “വളളി” “മിസ്സിംഗ്” !!!
രണ്ട്പേരും വളളി തിരഞ്ഞങ്കിലും കണ്ടില്ല….. !
ഡൈനിങ്ടേബിളിലിരുന്ന ഇയർഫോൺ നിക്കറിൽ കോർത്തുകെട്ടിയാണ് അയാൾ പോയത്…
അകത്തുനിന്ന് പാവാടവളളി എടുത്ത് കൊടുക്കാമെന്ന് പറഞ്ഞിട്ടയാൾ കേട്ടില്ല…..
“ഒരു ചെയ്ഞ്ജ് ആർക്കാണ് ഇഷ്ടമല്ലാത്തത്” സുഷമ അപ്പോൾ മനസ്സിൽ പറഞ്ഞു.
രാവിലെ തന്നെ ശകാരം കേട്ട്’ അമ്മയുടെ മുറിയിൽനിന്നിറങ്ങാനാഞ്ഞപ്പോളാണ്
ഇഷാരയത് ശ്രദ്ധിച്ചത്,… ചുളുങ്ങികൂടി പകുതി താഴേക്ക് വീണുകിടക്കുന്ന കിടക്കവിരി, സ്ഥാനം തെറ്റി കിടക്കുന്ന തലയിണ..! ഒരു തലയിണ താഴേയും വീണ് കിടക്കുന്നു…!
“അമ്മേ അമ്മ ഇന്നലെ രാത്രി ആരെങ്കിലുമായ് ഇവിടെകിടന്ന് ഗുസ്തി പിടിച്ചോ????” അവൾ കളിയായി ചോദിച്ചു…..
അതുകേട്ട സുഷമയുടെ നെഞ്ജൊന്നാളി..
“ങേ.ഹ്..ഹ.ഹഹഹ” ഇതെന്താ അമ്മ ഉറക്കത്തിൽ കിടന്ന് ‘സൂ…സു’ ഒഴിച്ചോ… ഹ ഹ ഹ ഹ”