കാര്യങ്ങളങ്ങനെ മുറപോലെ നടന്നു. രാത്രി വൈകുവോളം ഞാനും റംസീനത്തയും ഫോണിലൂടെ കളിച്ചു തിമിർത്തു. എൻറെ അടുത്ത ഉദ്യമം ശരിക്കുമുള്ള കളിയായിരുന്നു. അതിനായൊരു വഴി ഒപ്പിക്കലായിരുന്നു അടുത്ത കടമ്പ. റംസീനത്തയുടെ സ്വന്തം വീടായിരുന്നു ഇത്. ഇവിടെ ഉമ്മയും ഉപ്പയും ഉമ്മയുടെ ബുദ്ധിവികാസം കുറവുള്ള സഹോദരനും ഉമ്മുമ്മയും ഉണ്ട്. കൂടെ രണ്ട് മക്കളും, ഇളയവൻ 3 ലും മൂത്തവൻ 6 ലും. ഫോണിലൂടെയുള്ള സംസാരം സകല നിയന്ത്രണവും തെറ്റിച്ചതോടെ ഞാൻ ചോദിച്ചു തുടങ്ങി, നേരിട്ട് ചെയ്തൂടെയെന്ന്. ഊയി, വേണ്ടേ എനിക്ക് പേടിയാ. സ്ഥിരം പെണ്ണുങ്ങളുടെ പറച്ചില്. അത് ഞാനത്ര കാര്യമാക്കിയില്ല.
പേടിക്കേണ്ട, പറ്റിയ സാഹചര്യമുണ്ടേൽ പിന്നെന്താ കുഴപ്പം. ആരുമറിയാതിരുന്നാൽ പോരെ.. ഞാൻ ചോദിച്ചു.
എവിടുന്ന് ചെയ്യാമെന്നാ പറയുന്നെ…. വേറെവിടെ അവിടുന്ന് തന്നെ. ഇങ്ങളെ വീട്ടിൽന്ന്.
ആ പിന്നെ, നല്ല കഥ. നടക്കുന്ന കാര്യം വല്ലതും പറ.
അതൊക്കെ നടക്കും, പറ്റിയ സാഹചര്യം വരും. അന്നെന്നോട് പറ്റില്ലാന്ന് പറയരുത്.
നോക്കാം, അപ്പോളല്ലെ… ഇത്ത പറഞ്ഞു.
അങ്ങിനെ അവസരത്തിനായി കാത്തു നിന്നു ഞാൻ..കുറച്ചു കഴിഞ്ഞ് ഒരു ദിവസം എൻറെ അടുത്ത സുഹൃത്ത് ഗൾഫിലേക്ക് പോകുന്നു. റംസീനത്തയുടെ വീടും കഴിഞ്ഞു വേണം അവൻറെ വീട്ടിലേക്ക് പോകാൻ. അന്നത്തെ ദിവസം ഞാനൊരു പ്ലാനിട്ടു, പുലർച്ചെ 4 മണിക്കാണ് എയർപോർട്ടിലേക്ക് പോകുന്നത്. ഒരു 2.30 ഒക്കെ ആകുമ്പോളേക്ക് ഞാൻ വീട്ടിൽ കള്ളവും പറഞ്ഞിറങ്ങുന്നു, പോകും വഴി നേരെ റംസീനത്തയുടെ വീട്ടിലേക്ക്. തൽക്കാലം പിന്നിലെ ഗ്രിൽസിനടുത്തു നിന്ന് ചെയ്യാൻ പറ്റുന്നതെന്തായാലും ചെയ്യുക, പറ്റുമെങ്കിൽ ഗ്രിൽസ് തുറന്ന് വർക്ക് ഏരിയയിൽ വെച്ചൊരു കളി അറ്റ കൈക്ക്… ഇത്രയും പ്ലാൻ ചെയ്ത് ഞാൻ റംസീനയെ അറിയിച്ചു. ഉമ്മോ, വേണ്ട വേണ്ട, അതൊന്നും ശരിയാകില്ല.. ഞാൻ വരില്ല എങ്ങോട്ടും, അരെങ്കിലും കണ്ടാൽ പിന്നെ തീർന്നു എന്ന് പറഞ്ഞു ഇത്ത ആദ്യമേ കേറി ഉടക്കിട്ടു. അവസാനം ഒരു വിധത്തിൽ പറഞ്ഞു സമാധാനിപ്പിച്ചു റെഡിയാക്കി ഞാൻ. ആദ്യമായിട്ടാണ് മതിലു ചാട്ടം, എനിക്കും മുട്ടുവിറയലുണ്ടായിരുന്നു. ആദ്യമേ ഞാൻ പറഞ്ഞിരുന്നു, ആരും കാണില്ലാന്ന് ഉറപ്പുണ്ടേൽ, വെളിച്ചമൊന്നും അടുത്ത വീട്ടിലില്ലേൽ മാത്രേ ഞാൻ കയറുള്ളുവെന്ന്.