എടീ വീടത്ര പോരാ… വിസ്ക്കി ഒരു വലി വലിച്ചിട്ട് തോമാച്ചൻ കണവിയോടു ഫോണിൽ പറഞ്ഞു. പിന്നെ സാമിയൊരു മെസേജിട്ടാരുന്നു. ഒരു വീടും കൂടെ ഒത്തുവന്നിട്ടൊണ്ടെന്ന്. അടുത്താഴ്ച്ച ഞാൻ ഫുൾ ബിസിയാണെടീ. നിനക്കു പോവാമോ? നീ നാളെയിങ്ങ് എത്തുകേലേ?
എല്ലാറ്റിനും ഞാൻ മാത്രമിങ്ങനെ ഓടിയാൽ മതിയോ തോമാച്ചാ! ഉള്ളിൽ ലഡ്ഢു പൊട്ടിയെങ്കിലും അവളൊന്നു കെറീച്ചു.
എൻ്റെ ചക്കരയല്ലേടീ! അവനെ കൊഞ്ചിച്ച കൊഴുത്ത പെണ്ണുങ്ങളുടെ ഭാഷ അറിയാതെ തോമാച്ചൻ്റെ നാവിൽ വിളയാടി.
അല്ലേ ഇതെന്നാ പറ്റി? രണ്ടെണ്ണം വിട്ടാ മതി കേട്ടോ! അവൾ ചിരിച്ചു.
തോമാച്ചനാകട്ടെ കുണ്ടീലിത്തിരി നീറ്റലുണ്ടേലും അന്നത്തെ സുഖമുള്ള സംഭവപരമ്പരകൾ അയവിറക്കി അവിടെ ചാഞ്ഞിരുന്നു…
(ഇതവസാനിപ്പിക്കാൻ ഒരു വെരവൂടി വെരേണ്ടി വെരും – ഋഷി)